ചീഫ് വിപ്പ് പദവിയിൽ വീണ്ടും സർക്കാരിന്റെ ധൂർത്ത് നിയമനം. ചീഫ് വിപ്പ് കെ രാജന് 13 പഴ്സണല്‍ സ്റ്റാഫംഗങ്ങളായി. ഏഴ് പേരെ കൂടി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫിനെ നിയമിക്കില്ലെന്ന നിലപാടിൽനിന്ന് സിപിഐ പിന്നോട്ടുപോകുകയാണ്.
എ ഐ എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയെയടക്കം സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് വിപ്പ് പദവി തന്നെ ധൂര്‍ത്താണെന്ന് ആരോപണമുയര്ന്നെന്നിരിക്കെയാണ് ഇത്രയധികം പേരെ പഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
Discussion about this post