ഡൽഹി: ശബരിമല യുവതീപ്രവശനം കേസിൽ വിശാലബഞ്ചിൽ വാദം 22 ദിവസം മാത്രമെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ. ഓരോ വിഭാഗത്തിനും പത്ത് ദിവസം വീതം വാദിക്കാം. മറുപടി വാദത്തിന് ഇരുപക്ഷത്തിനും ഓരോ ദിവസം മാത്രമാണ്. സുപ്രീം കോടതി സെക്രട്ടറി ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം.
അതേസമയം വിശാല ബഞ്ച് അടുത്തമാസം മൂന്നിന് കേസ് പരിഗണിക്കും.
Discussion about this post