തിരുവനന്തപുരം: ശാഖയിൽ 16 വയസ്സ് വരെ പോയതിന്റെ ഗുണം എസ്ആർപിയുടെ ‘മാന്യമായ’ പെരുമാറ്റത്തിലും ഗായത്രി മന്ത്രം ചൊല്ലി വളർന്ന സീതാറാം യെച്ചൂരിയുടെ ‘പെരുമാറ്റത്തിലും ‘ ഉണ്ടെന്നു മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻറെ കൊച്ചുമകൻ മിലൻ ജോസഫ്. സഖാക്കളുടെ പതിവ് രീതികളായ ‘മസിലുപിടുത്തവും ഗുണ്ടായിസം’ രീതിയും ഇവർക്ക് രണ്ട് പേർക്കും ഇല്ല എന്നും മിലൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിലൻറെ അഭിപ്രായം.
മിലൻ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശാഖയിൽ 16 വയസ്സ് വരെ പോയതിന്റെ ഗുണം SRP യുടെ “മാന്യമായ” പെരുമാറ്റത്തിലും
ഗായത്രി മന്ത്രം ചൊല്ലി വളർന്ന സീതാറാം യെച്ചൂരിയുടെ ” പെരുമാറ്റത്തിലും ” ഉണ്ട്
സഖാക്കളുടെ പതിവ് രീതികളായ
“മസിലുപിടുത്തവും ഗുണ്ടായിസം” രീതിയും ഇവർക്ക് രണ്ട് പേർക്കും ഇല്ല ….
ഇനി ഇവരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും
കുറവ് ഉണ്ടെങ്കിൽ അത് CPIM ൽ വന്നതിന് ശേഷം കിട്ടിയതാവാം …..
താമസിച്ചിട്ടില്ല ശാഖയിലേയ്ക്ക് തിരിച്ച് വന്നാൽ
മനുഷ്യത്വം കാരുണ്യം പഠിയ്ക്കാൻ പറ്റും ……
https://www.facebook.com/milanjosephemmanuel/posts/582217982451431
Discussion about this post