കൊച്ചി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236 കോടി രൂപ. കൊച്ചിന് കപ്പല്‍ ശാലയ്ക്ക് ബജറ്റില്‍ 650 കോടി രൂപ അനുവദിച്ചു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടിയും.
റബ്ബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും കോഫി ബോര്‍ഡിന് 225 കോടിയും ബജറ്റില്‍ വകയിരുത്തി.
ടീ ബോര്‍ഡിന് 200 കോടിയും സ്പൈസസ് ബോര്‍ഡിന് 120 കോടിയും കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് 10 കോടിയും തോട്ടം മേഖലയ്ക്ക് 681.74 കോടിയും സമുദ്രോല്പന്ന വികസനബോര്‍ഡിന് 77 കോടിയും അനുവദിച്ചു.
Discussion about this post