Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ജപ്തി നോട്ടീസ് കണ്ടുകൊണ്ടാണ് പ്ലസ് ടു പരീക്ഷ എഴുതാന്‍ പോയത്..ജപ്തിയും ലോണും കണ്ടൊന്നും ആരും തളരരുത്”-അനുഭവം പങ്കുവച്ച് യുവാവിന്റെ കുറിപ്പ്

by Brave India Desk
May 15, 2019, 02:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജിഷ്ണു ആലുവ

ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോയത് കൊണ്ടാകാം ജപ്തി ഭീക്ഷണിയില്‍ ജീവനൊടുക്കിയ സഹോദരിയുടേയും അമ്മയുടെയും മുഖം വല്ലാത്ത ദുഃഖമാണ് നല്‍കുന്നത്.

സൊസൈറ്റിയില്‍ നിന്ന് വന്ന ജപ്തി നോട്ടീസ് കണ്ടുകൊണ്ടാണ് പ്ലസ് ടു പരീക്ഷ എഴുതാന്‍ പോയത്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

വീടുപണിക്കായി ലോണെടുത്ത തുക അച്ഛന് തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതാണ് ജപ്തിക്ക് കാരണമായത്. പക്ഷെ അന്ന് വീടുപണി പകുതിപോലും തീര്‍ന്നിരുന്നില്ല. എന്നാലും ലോണ്‍ തുക തിരിച്ച് നല്‍കിയില്ലെകില്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ട സാഹചര്യമായിരുന്നു.

അന്ന് എന്തിനും കൂടെയുള്ള സംഘ കാര്യകര്‍ത്താവ് ജപ്തിയില്‍ നിന്നും ഒഴിവാവാനുള്ള തുക കടമായി നല്‍കി സഹായിച്ചു.

പ്ലസ് ടുവിലെ അവസാന പരീക്ഷ മാര്‍ച്ച് 24 ന് പൂര്‍ത്തിയായി സ്‌കൂളുവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ആകെയൊരു ലക്ഷ്യം എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണം എന്നായിരുന്നു. സ്‌കൂളില്‍ നിന്നും ട്രൈനിങ്ങിന് പോയ സ്ഥാപനത്തില്‍ ബിയോഡേറ്റ കൊടുത്തു.

17 വയസുള്ള പയ്യനെ ജോലിക്കെടുക്കാനുള്ള ധൈര്യം ആലുവയിലെ പെരിയാര്‍ TVS എന്ന സ്ഥാപനം കാണിച്ചു. അവധിക്കാലം ചിലവഴിക്കാന്‍ നില്‍ക്കാതെ പഠിച്ചിറങ്ങി നാലാം നാള്‍ മാര്‍ച്ച് 28 ന് ജോലിയില്‍ പ്രവേശിച്ചു.

അങ്ങനെ 4500 രൂപ ശമ്പളത്തില്‍ ആദ്യത്തെ ജോലി. സ്‌കൂളിലെ യൂണീഫോം പാന്റായിരുന്നു ദിവസവും ജോലിക്ക് പോകുമ്പോള്‍ ഇട്ടിരുന്നത്. ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലായിരുന്നു അന്നൊക്കെ.

ശബളം കിട്ടിതുടങ്ങിയപ്പോള്‍ ലോണ്‍ സ്വന്തമായി അടക്കാമെന്നുള്ള ആത്മവിശ്വാസമായി. കൂട്ടത്തില്‍ ചേട്ടനും ഒരു ജോലിയായപ്പോള്‍ ആത്മവിശ്വാസം ഇരട്ടിയായി.

തിരിച്ചെടുത്ത ആധാരം പണയപ്പെടുത്തി സഹായിച്ച കാര്യകര്‍ത്താവിനോടുള്ള കടം വീട്ടി. ബാക്കി തുകക്ക് വീട്ടിലെ അത്യാവശ്യം പണികള്‍ കഴിച്ച് ചെറിയ വീട്ടില്‍ താമസം തുടങ്ങി. കിട്ടുന്ന 4500 രൂപയില്‍ 4000 രൂപ ലോണടക്കും ബാക്കി 500 രൂപ വണ്ടിക്കൂലിനല്‍കും. ലോണിലേക്ക് വേണ്ടിവരുന്ന ബാക്കിതുക ചേട്ടനടക്കും. എല്ലാമാസവും പതിനഞ്ചാം തീയതി കിട്ടുന്ന സെയില്‍സ് ഇന്‍സന്റീവാണ് ജീവിത ചെലവുകളുടെ പ്രതീക്ഷ…

അങ്ങനെ മാസങ്ങള്‍ മുന്നോട്ട് പോയി ജോലിസ്ഥലത്ത് കഴിവുകള്‍ തെളിയിക്കാനായതിനാല്‍ ശമ്പളത്തില്‍ മുറപോലെ വര്‍ധനവുണ്ടായി. എന്നിട്ടും പിടിച്ച് നിലക്കാനാവാതെ വന്നപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജോലികള്‍ തേടി…

പഠനം തുടരണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ ഡിസ്റ്റന്റായി എം.ജി യൂണിവേഴ്‌സിറ്റിയില്‍ ബി.കോമിന് ഡിസ്റ്റന്റായി ചേര്‍ന്നു. പഠനവും ജോലിയും ഒരേസമയം മുന്നോട്ട് കൊണ്ടുപോയി.

ലോണിന് കുറവൊന്നും ഇല്ലെങ്കിലും ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വീടും ബൈക്കും കാറുമെല്ലാം സ്വപ്നം കാണാന്‍ മാത്രമല്ല വിധിച്ചിട്ടുള്ളതെന്ന് മനസിലുറപ്പിച്ചു. അധ്വാനംകൊണ്ട് സ്വന്തമാക്കാനായി പ്രയക്‌നിച്ചു. സ്വപ്നങ്ങള്‍ ഓരോന്നായി ഞാനും ചേട്ടനും സഫലീകരിച്ചു…

പ്രതീക്ഷകള്‍ അസ്തമിച്ചിടത്ത് നിന്ന് തുടങ്ങിയ ജീവിതമാണ്. നമ്മള്‍ തോറ്റുകൊടുത്താല്‍ ഓരോ മിനിറ്റിലും വലിയ പരാജയങ്ങള്‍ നമ്മള്‍ ഏറ്റുവാങ്ങേണ്ടിവരും. ജീവിതത്തോട് പോരാടാന്‍ തയ്യാറായാല്‍ ദൈവം കട്ടക്ക് കൂടെനില്‍ക്കും. നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ കരുത്തോടെ ചെയ്യുക. കര്‍മ്മഫലത്തില്‍ വിശ്വസിക്കുക…

പ്രയക്‌നിച്ചാല്‍ ഏത് സാഹചര്യത്തെയും നമുക്ക് തരണം ചെയ്യാന്‍ സാധിക്കും.

ജപ്തിയും ലോണും കണ്ടൊന്നും ആരും തളരരുത്. അതൊക്കെ നമ്മളെ വാശിയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി കാണുക.

മരണപ്പെട്ട അമ്മയ്ക്കും സോദരിക്കും ആദരാഞ്ജലികള്‍…

https://www.facebook.com/jishnu.Alv/posts/1176232062537673

 

Tags: Jishnu Aluva
Share482TweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies