Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വാഹനാപകടത്തിൽപ്പെട്ട വ്യക്തിയുടെ മൃതശരീര ഭാഗങ്ങൾ കനാലിലേക്കെറിഞ്ഞ് ബീഹാർ പോലീസ് ; വീഡിയോ പുറത്തായതോടെ രൂക്ഷ വിമർശനം

by Brave India Desk
Oct 8, 2023, 08:01 pm IST
in India
Share on FacebookTweetWhatsAppTelegram

പട്ന : ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ വാഹനാപകടത്തിൽപ്പെട്ടയാളുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അത്യന്തം നീചവും ക്രൂരവുമായ ഈ പ്രവൃത്തി ക്യാമറയിൽ പകർത്തിയത് ഒരു വഴിയാത്രക്കാരനായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ബീഹാർ പോലീസിനെതിരെ ഉയർന്നു വരുന്നത്.

വീഡിയോ ദൃശ്യങ്ങളിൽ പോലീസുകാർ ബാറ്റൺ ഉപയോഗിച്ച് ഒരു പൊതി കനാലിലേക്ക് തള്ളുന്നത് കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഈ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ബീഹാർ സർക്കാർ നടപടി എടുത്തിട്ടുണ്ട്. വലിയ രീതിയിലുള്ള അപകടമായിരുന്നു നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാൻ കഴിയാത്ത രീതിയിൽ ചതഞ്ഞെരഞ്ഞ നിലയിൽ ആയിരുന്നു എന്നുമാണ് ബീഹാർ പോലീസ് ഈ വിഷയത്തെക്കുറിച്ച് പറയുന്നത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മൃതശരീരത്തിന്റെ സാധ്യമായ ഭാഗങ്ങൾ വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട് എന്നും ഒട്ടും വീണ്ടെടുക്കാൻ കഴിയാത്ത നിലയിലുള്ള ഭാഗങ്ങളാണ് കനാലിൽ എറിഞ്ഞതെന്നുമാണ് ബീഹാർ പോലീസിന്റെ വാദം. സംഭവം വിവാദമായതോടെ കനാലിൽ നിന്നും മൃതശരീര ഭാഗങ്ങൾ വീണ്ടെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് ആരുടെ മൃതദേഹം ആണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Tags: throw dead body into canalBihar Police
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies