Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഭീകരർക്ക് ലോജിസ്റ്റിക് സഹായവും മോഷണവും ; ജമ്മുകശ്മീരിൽ പൊതുസുരക്ഷാ നിയമപ്രകാരം രണ്ട് പേർ അറസ്റ്റിൽ

by Brave India Desk
May 29, 2025, 08:20 pm IST
in News, India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ജമ്മുകശ്മീരിൽ പൊതുസുരക്ഷാ നിയമപ്രകാരം രണ്ട് പേർ അറസ്റ്റിൽ. ഭീകരർക്ക് ലോജിസ്റ്റിക് സഹായം ചെയ്ത ആളും ഒരു മോഷ്ടാവുമാണ് പിടിയിലായിട്ടുള്ളത്. സാമൂഹിക വിരുദ്ധർക്കും ദേശവിരുദ്ധർക്കും എതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. റുസ്തം അലി ബാഗ്‌വാൻ ഹുഞ്ജല, അർഷാദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.

പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങളിൽ ആവർത്തിച്ച് ഏർപ്പെട്ടതായി കണ്ടെത്തിയതിനാൽ ജമ്മു കശ്മീർ പൊതു സുരക്ഷാ നിയമപ്രകാരം കിഷ്ത്വാർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റുസ്തം അലി ബാഗ്‌വാൻ ഹുഞ്ജല കിഷ്ത്വാറിലെ സജീവ ഓവർ ഗ്രൗണ്ട് വർക്കർ ആണെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഘടകങ്ങൾക്ക് ലോജിസ്റ്റിക് പിന്തുണ നൽകുന്നതിൽ ഇയാളുടെ പങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

Stories you may like

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ജമ്മുകശ്മീരിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണിയാവുന്നവർക്കെതിരെ കർശന നടപടികളാണ് ഇപ്പോൾ പോലീസ് സ്വീകരിച്ചു വരുന്നത്. പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ദീർഘകാല ക്രിമിനൽ പ്രവർത്തനങ്ങളുടെ ചരിത്രമുള്ള ഒരു പതിവ് മോഷ്ടാവാണ് അറസ്റ്റിലായ മറ്റൊരു പ്രതിയായ അർഷാദ് ഹുസൈൻ. പോലീസ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചും ഇയാൾ ക്രിമിനൽ, മോഷണ പ്രവർത്തനങ്ങൾ തുടർന്നതാണ് അറസ്റ്റിലേക്ക് വഴിവെച്ചിരിക്കുന്നത്. രണ്ടു പ്രതികളെയും ജയിലിൽ അടയ്ക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതായും കിഷ്ത്വാർ പോലീസ് അറിയിച്ചു.

Tags: jammu kashmir
ShareTweetSendShare

Latest stories from this section

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies