ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെ ബിജു രമേശ്. ആറു മാസത്തിനകം വിരമിക്കുന്ന വിന്‍സന്‍ എം പോളിന് ഉന്നത പദവി നല്‍കാമെന്ന വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് ബിജു രമേശിന്റെ ആരോപണം. ഇക്കാരണത്താലാണ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജിലന്‍സ് ഡയറക്ടര്‍ അട്ടിമറിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ അന്വേണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കട്ടെ എന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post