Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘കോണ്‍ഗ്രസ് ഒരിക്കലും ഇന്ത്യന്‍ സംസ്‌കാരത്തെ മാനിച്ചിട്ടില്ല’; വിഭജനരേഖ വരച്ചു, വിഭജനത്തിന്റെ തിക്തഫലങ്ങള്‍ പരിഹരിച്ചില്ലെന്നും നരേന്ദ്രമോദി

by Brave India Desk
Oct 19, 2019, 03:09 pm IST
in India
Share on FacebookTweetWhatsAppTelegram

സിര്‍സ: ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരു നാനാക് ദേവിന്റെ പുണ്യസ്ഥലമായ കര്‍താര്‍പൂരം ഭക്തരും തമ്മിലുളള അകലം കുറയ്ക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനുശേഷം ഈ അവസരം ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. 70 വര്‍ഷമായി ബൈനോക്കുലറുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ വിശ്വാസത്തിന്റെ ഒരു വലിയ കേന്ദ്രത്തെ നോക്കി ആരാധിക്കേണ്ട അവസ്ഥയിലായിരുന്നു ഭക്തര്‍ .കര്‍താര്‍ സന്ദര്‍ശനം സുഗമമാക്കാന്‍ പാര്‍ട്ടിയും സഖ്യകക്ഷികളും ഒരിക്കലുംശ്രമിച്ചിട്ടില്ലെന്നും   മോദി പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും മോദി കൂട്ടിചേര്‍ത്തു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ശനിയാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആണ് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെതിരെ ആക്രമണം നടത്തിയത്. ‘1947 ല്‍ വിഭജന രേഖ വരച്ചതിലും യുപിഎ സര്‍ക്കാരായിരുന്നു ഉത്തരവാദി, എന്നാല്‍ ഭക്തരെ അവരുടെ ഗുരുവില്‍ നിന്ന് വെറും 4 കിലോമീറ്റര്‍ കൊണ്ട് വേര്‍തിരിക്കരുതെന്ന് അവര്‍ പരിഗണിച്ചില്ല. 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ദൂരം മായ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല.

കോണ്‍ഗ്രസും സഖ്യകക്ഷികളും ഒരിക്കലും ഇന്ത്യക്കാരുടെ വിശ്വാസവും പാരമ്പര്യവും സംസ്‌കാരവും അംഗീകരിച്ചില്ല. കോണ്‍ഗ്രസിന്റെ സമീപനം നമ്മുടെ പുണ്യസ്ഥലങ്ങളിലും ഉണ്ടായിരുന്നു, ജമ്മു കശ്മീരിലും ഇതേ സമീപനമായിരുന്നു. വിഭജനത്തിന്റെ തിക്തഫലങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി 70 വര്‍ഷമായി കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

കശ്മീരവിഷയത്തിലെ കോണ്‍ഗ്രസിന്റെ പിന്‍മാറ്റ സമീപനത്തെ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളുടെ സ്വാധീനം മൂലം കശ്മീര്‍ താഴ്വരയില്‍ വിഘടനവാദം വ്യാപിച്ചു.

പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയല്ല, കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യ ഇപ്പോള്‍ തുറന്നുകാട്ടുമെന്നും മോദി വ്യക്തമാക്കി. ‘ശത്രുരാജ്യത്തില്‍ നിന്ന് അല്ല തീയതികള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ ഇന്ത്യയാണ് തീയതികള്‍ തീരുമാനിക്കുന്നത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യ നയങ്ങള്‍ ഉണ്ടാക്കും. ശത്രുരാജ്യങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ക്ക് ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയില്ല’ മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെറ്റായ നയവും തന്ത്രവും രാജ്യത്തിന്റെ സമഗ്രത നശിപ്പിച്ചു. ‘ബാബ അംബേദ്കറുടെ ഭരണഘടനയില്‍ താല്‍ക്കാലികമെന്ന് പരാമര്‍ശിച്ച ആര്‍ട്ടിക്കിള്‍ 70 വര്‍ഷത്തോളം നീണ്ടുനിന്നു, 70 വര്‍ഷക്കാലം കാശ്മീരി ജനങ്ങളെ ഭരിക്കുന്നത് താല്‍ക്കാലിക മനശാസ്ത്രത്തിലൂടെയാണ്, അത് വിഘടനവാദത്തിലേക്കുള്ള പാത ഒരുക്കി.

നിങ്ങള്‍ എന്നെ അഞ്ച് വര്‍ഷത്തേക്ക് സ്ഥിരമാക്കിയപ്പോള്‍ താത്ക്കാലിക ഭരണവും ഞാന്‍ സ്ഥിരമാക്കി പ്രധാനമന്ത്രി മോദി പറഞ്ഞു.

 

Tags: congressNarendra Modikartharpur corridor
Share88TweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies