Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബിബിസി ലക്ഷ്യമിട്ടത് 2024 ലെ പൊതുതിരഞ്ഞെടുപ്പോ? അതോ ശക്തമാകുന്ന ഇന്ത്യ-ബ്രിട്ടൻ ബന്ധം അട്ടിമറിക്കാനോ? വിവാദ ഡോക്യുമെന്ററിയെ അപലപിച്ച് മുൻ നയതന്ത്ര വിദഗ്ധരും രംഗത്ത്

by Brave India Desk
Jan 21, 2023, 09:46 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ബിബിസി സംപ്രേഷണം ചെയ്ത വിവാദ ഡോക്യുമെന്ററിക്കെതിരെ മുൻ നയതന്ത്ര വിദഗ്ധരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിബിസിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നെതർലൻഡിലെ മുൻ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഭാസ് വതി മുഖർജി പറഞ്ഞു.

ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന ബ്രിട്ടനെ പിന്തിരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യവും സംശയിക്കേണ്ടതുണ്ടെന്നും ഭാസ്‌വതി മുഖർജി ചൂണ്ടിക്കാട്ടി.

Stories you may like

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താനുളള ശ്രമമാണ് ബിബിസി നടത്തുന്നതെന്ന് അവർ ആരോപിച്ചു. ഇന്ത്യയും യുകെയുമായുളള ബന്ധം തകർക്കാനുളള ശ്രമമാണിത്. ഇന്ത്യയെ പഴയ കോളനിവാഴ്ചയുടെ നിലയിലാണ് ബിബിസി കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അവർ കുറ്റപ്പെടുത്തി.

വിവേചന പരമായ ഡോക്യുമെന്ററിയാണ് ബിബിസി തയ്യാറാക്കിയത്. സ്വകാര്യ വ്യക്തികളുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി ഒരുക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുളള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകളുടെയും വിലപേശലുകളുടെയും അന്തരീക്ഷം ആകെ തകർക്കുന്ന സമീപനമാണ് ബിബിസി ഇതിലൂടെ സംജാതമാക്കിയതെന്നും അവർ കുറ്റപ്പെടുത്തി.

ഗുജറാത്ത് കലാപത്തിന്റെ പേരിൽ നരേന്ദ്രമോദിയെ വേട്ടയാടാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുമുളള ആസൂത്രിതമായ ശ്രമമാണ് ബിബിസി രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ ഉളളത്. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ശേഷം അതിന്റെ പേരിൽ നരേന്ദ്രമോദിയെ അവഹേളിക്കുകയായിരുന്നു ലക്ഷ്യം. ഡോക്യുമെന്ററിയെക്കുറിച്ച് പാക് വംശജനായ ബ്രിട്ടീഷ് എംപി പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

Tags: Narendra Modiനരേന്ദ്രമോദിIndian PMbbc documentaryബിബിസിഡോക്യുമെന്ററി
Share1TweetSendShare

Latest stories from this section

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

Discussion about this post

Latest News

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

വിരമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു, എന്നിട്ടും റേഞ്ച് വേറെ ലെവൽ; ചരിത്രത്തിന്റെ ഭാഗമായി വിരാട് കോഹ്‌ലി, ഇത് പോലെ ഒരു നേട്ടം പലർക്കും സ്വപ്നം മാത്രം

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

സച്ചിൻ ടെണ്ടുൽക്കറുടെ മുൻ എതിരാളി ഇപ്പോൾ ലണ്ടനിൽ ചിത്രകാരൻ, ക്രിക്കറ്റ് കളിച്ചതിനേക്കാൾ കൂടുതൽ പണം ഇപ്പോൾ സമ്പാദിക്കുന്നു; എങ്ങനെ മറക്കും ഈ താരത്തെ

ബുംറയെ പരിക്കേൽക്കപ്പിക്കാനുള്ള ചർച്ചകൾ ഇംഗ്ലണ്ട് ക്യാമ്പിൽ നടന്നു, അതുകൊണ്ട് അവർക്ക് രണ്ട് ലാഭം; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്; പറഞ്ഞത് ഇങ്ങനെ

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies