Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കോഹിനൂര്‍ വജ്രത്തെക്കുറിച്ചറിയേണ്ട പത്ത് കാര്യങ്ങള്‍

by Brave India Desk
Nov 12, 2015, 04:13 pm IST
in India
Share on FacebookTweetWhatsAppTelegram

koh-i-noorലോകത്തിലെ ഏറ്റവും വിലയേറിയ വജ്രമായ കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന ആവശ്യത്തില്‍ ബ്രിട്ടീഷ് രാജ്ഞിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങിയിരിക്കുകയാണ് ഒരു സംഘം ബ്രിട്ടീഷ് ഇന്ത്യക്കാര്‍. കോഹിനൂര്‍ വജ്രത്തിന്റെ ചരിത്രപരമായ പത്ത് വസ്തുതകള്‍-

1. കകാതിയ രാജവംശത്തിന്റെ കാലത്ത് ആന്ധ്രപ്രദേശിലെ ഗോല്‍കൊണ്ടയില്‍ വെച്ചാണ് കോഹനൂര്‍ വജ്രം കണ്ടെടുത്തതെന്ന് കരുതപ്പെടുന്നു. 793 കാരറ്റ് ഡയമണ്ടാണതെന്നും പറയണപ്പെടുന്നു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

2.1793 ല്‍ പേര്‍ഷ്യന്‍ ഭരണാധികാരി നാദിര്‍ ഷാ മുഗള്‍ സാമ്രാജ്യം കീഴടക്കുകയും മുഗള്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഷായില്‍ നിന്ന് ഡയമണ്ട് കൈക്കലാക്കുകയും ചെയ്തു. കോഹിനൂര്‍ എന്ന പേര് അദ്ദേഹത്തിന്റെ സംഭാവനയാണെന്നാണ് കരുതപ്പെടുന്നു.

3. ഇറാനില്‍ തിരിച്ചെത്തിയ നാദിര്‍ ഷാ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ അഹമ്മദ് ഷാ അബ്ദലിയ്ക്കായി പിന്നെ വജ്രത്തിന്റെ അവകാശം. എന്നാല്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഡയമണ്ടിന് വേണ്ടി തര്‍ക്കങ്ങളായി. അദ്ദേഹത്തിന്റെ കൊച്ചുമക്കളിലൊരാളായ ഷാ ഷുജ ഡയമണ്ടുമായിപഞ്ചാബിലെത്തുകയും അന്നത്തെ രാജാവ് രജ്ഞിത് സിങ്ങിനോട് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.

4. 1800 ല്‍ ഷാ ഷുജ രജ്ഞിത് സിങ്ങിന് ഡയമണ്ട് കൈമാറുകയും അദ്ദേഹത്തെ മരണം വരെ അതായത് അടുത്ത 30 വര്‍ഷക്കാലം അവിടെ താമസിക്കുകയും ചെയ്തു.

5. 1849 ല്‍ രണ്ടാം ആംഗ്ലോ-സിഖ്് യുദ്ധത്തില്‍ ബ്രിട്ടന്റെ ഡെല്‍ഹൗസി പ്രഭു സിഖ് സാമ്രാജ്യത്തിന്റെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചടക്കി. ഒപ്പം ഈ വജ്രവും. 1850ല്‍ അത് ബ്രിട്ടനിലെത്തി.

6. ആ വര്‍ഷം തന്നെ അത് വിക്ടോറിയ രാജ്ഞ്‌നിയ്ക്ക് കൈമാറി. അവര്‍ക്കത് ഇഷ്ടമായെങ്കിലും തിളക്കം പോരെന്ന് തോന്നി. പിന്നീട് 1852ല്‍ അവരത് മുറിയ്ക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തു.

7. 1900 മുതല്‍ ബ്രിട്ടന്റെ എല്ലാ രാജ്ഞിമാരും തങ്ങളുടെ കിരീടത്തില്‍ ഈ അമൂല്യ രത്‌നം അണിയാന്‍ തുടങ്ങി.

8. തുടക്കകാലത്ത് ഡയമണ്ടിനെ പറ്റി ചില വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. പുരുഷന്‍മാര്‍ ഇത് കൈവശം വെച്ചാല്‍ ശാപം കിട്ടും എന്നായിരുന്നു. ദൈവത്തിനും സ്ത്രീകള്‍ക്കും മാത്രമേ അത് അണിയാന്‍ പറ്റു.

9. 150 വര്‍ഷങ്ങളായി ബ്രട്ടീഷ് രാജവംശത്തിന്റെ കൈവശമാണ് കോഹിനൂര്‍ വജ്രം. ലണ്ടന്‍ ടവറിലെ ആഭരണ ശേഖരത്തിന്റെ ഭാഗവുമാണ്.

10. പാകിസ്ഥാനും ഇന്ത്യയും വജ്രം തിരിച്ച് നല്‍കണമെന്ന ആവശ്യവുമായെത്തി. ഇരു രാജ്യങ്ങളും അത് തങ്ങളുടേതാണെന്ന് വിശ്വസിച്ചു. എന്നാല്‍ യുദ്ധത്തിലൂടെ നേടിയ വജ്രം വിട്ട് നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായില്ല.

Tags: kohinoor diamond
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies