Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

12 വർഷം ശിക്ഷ അനുഭവിച്ചത് പോരാ ; കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൂട്ടബലാത്സംഗം ചെയ്ത പാക് സ്വദേശിക്ക് വീണ്ടും 12 വർഷംകൂടി ശിക്ഷവിധിച്ച് കോടതി

by Brave India Desk
May 25, 2024, 08:06 pm IST
in News, International
Share on FacebookTweetWhatsAppTelegram

12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് പോരാ ; പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പാക് സ്വദേശിക്ക് വീണ്ടും 12 വർഷം കൂടി ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ : ഏതാനും വർഷങ്ങൾക്കു മുൻപ് യുകെയെ നടുക്കിയ ഏറെ കുപ്രസിദ്ധമായ കേസ് ആയിരുന്നു ടെൽഫോർഡ് ലൈംഗിക ചൂഷണ കേസ്. 13 നും 16 നും ഇടയിൽ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളാണ് ഈ കേസിൽ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു. ഈ കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗിക അടിമകളാക്കി നിരവധി വ്യക്തികൾക്ക് കാഴ്ചവച്ചവരായിരുന്നു ഈ കേസിലെ പ്രതികൾ. ടെൽഫോർഡ് ലൈംഗിക ചൂഷണ കേസിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രതികളായവർ എല്ലാവരും തന്നെ പാകിസ്താൻ സ്വദേശികളായിരുന്നു എന്നുള്ളതാണ്.

Stories you may like

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

2007 നും 2009 നും ഇടയിൽ നടന്ന ഈ കുറ്റകൃത്യത്തിൽ ഇപ്പോൾ മറ്റൊരു സുപ്രധാനമായ കോടതി വിധി കൂടി ഉണ്ടായിരിക്കുകയാണ്. കേസിൽ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട് 12 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച മുഖ്യപ്രതികളിൽ ഒരാളായ പാക് സ്വദേശി മുബാറക് അലിക്ക് വീണ്ടും 12 വർഷത്തെ ജയിൽ ശിക്ഷ കൂടി വിധിച്ചിരിക്കുകയാണ് യുകെ കോടതി. 2004 നും 2008 നും ഇടയിലായി മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തതിനാണ് ഇപ്പോൾ വീണ്ടും 12 വർഷത്തെ തടവ് ശിക്ഷ പ്രതിക്ക് ലഭിച്ചിരിക്കുന്നത്.

29 വയസ്സുള്ളപ്പോൾ ജയിലിൽ ആയ മുബാറക് അലിക്ക് ഇപ്പോൾ 40 വയസ്സാണ് പ്രായം. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് വോഡ്ക നൽകി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനാണ് നേരത്തെയും ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നത്. ഇപ്പോൾ മറ്റൊരു കേസിന്റെ അന്വേഷണത്തിലും ഇയാൾ കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി വീണ്ടും 12 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്.

Tags: UK COURTTelford child sexual exploitationPakistan youth
Share1TweetSendShare

Latest stories from this section

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

Discussion about this post

Latest News

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ; നിർണായക നേതൃമാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies