പാറ്റ്ന: കടം വാങ്ങിയ കുടുംബപ്പേരുമായി രാഹുലിന് ഒരിക്കലും രാജ്യസ്നേഹിയാകാനാകില്ലെന്നും ഹിന്ദുസ്ഥാനിയുടെ രക്തം സിരകളി ലുള്ളവര്ക്കേ അതിനുസാധിക്കൂവെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിജെപിയുടെ മേക് ഇന്‍ ഇന്ത്യ മുദ്രാവാക്യത്തെ അവഹേളിച്ച രാഹുല്‍ മാപ്പു പറയാന്‍പോലും തയാറല്ല. രാഹുല്‍ പരിഹസിച്ച സവര്‍ക്കര്‍ യഥാര്‍ഥ രാജ്യസ്നേഹിയായിരുന്നുവെന്നും കേന്ദ്ര കാര്‍ഷിക-വന്യജീവി മന്ത്രി ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു.
സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുടെ ഫോട്ടോയ്ക്കൊപ്പം, ഇവര്‍ ഇന്ത്യയിലെ സാധാരണ പൗരന്മാരാണോയെന്ന് സംശയമുണ്ടെന്നും പലരും സ്വന്തം മേല്‍വിലാസം മറച്ചുവച്ച് രാജ്യത്തെ കവര്‍ച്ച ചെയ്തതിനാല്‍ ഇനി അതനുവദിക്കില്ലെന്നും ട്വീറ്റിൽ അദ്ദേഹം പറയുന്നു.
वीर सावरकर तो सच्चे देशभक्त थे…उधार का सरनेम लेने से कोई गांधी नहीं होता ,कोई देशभक्त नहीं बनता..देशभक्त होने के लिए रगों में शुद्ध हिंदुस्तानी रक्त चाहिए।
वेश बदलकर बहुतों ने हिंदुस्तान को लूटा है अब यह नहीं होगा।
यह तीनों कौन है ??क्या यह तीनों देश के आम नागरिक हैं?? pic.twitter.com/NTBzJhCXDI— Shandilya Giriraj Singh (मोदी का परिवार) (@girirajsinghbjp) December 14, 2019
Discussion about this post