Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഹാഫീസ് സയീദിനു 10 വർഷം ശിക്ഷ വിധിച്ചതിനു പിന്നാലെ വിഐപി പരിഗണന നൽകി പാകിസ്ഥാൻ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

by Brave India Desk
Nov 20, 2020, 01:36 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ ജമാത്ത്-ഉദ്-ദവായുടെ തലവനുമായ ഹാഫീസ് സയീദിനു പാകിസ്ഥാൻ വി.ഐ.പി പരിഗണനയാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ഹാഫീസിനെ 10 വർഷത്തെ തടവിനു വിധിച്ചുവെന്ന് ഇന്നലെയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചത്.

എന്നാൽ, പാകിസ്ഥാന്റെ ഈ പ്രഖ്യാപനത്തിനു പിന്നാലെ ഹാഫീസിനെ അയാളുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിൽ അനുയായികളോടൊപ്പം കണ്ടെത്തി. കശ്മീരി മാധ്യമ പ്രവർത്തകനായ ആദിത്യ രാജ്കൗളാണ് ഇത്‌ ദൃശ്യമാകുന്ന വീഡിയോ പുറത്തു വിട്ടത്. ജയിലിലേക്ക് അയക്കുന്നതിന് പകരം ഹാഫീസിനെ പാക് സൈനികരുടെ അകമ്പടിയോടെ പാകിസ്ഥാൻ ആർമി സേഫ് ഹൗസിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാവുന്നത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഐക്യരാഷ്ട്ര സംഘടന ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ഹാഫീസ് സയീദ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫീസ് സയീദ്. അന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 166 പേരാണ്. ഇതിനു ശേഷം, ഇയാൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആഗോളതലത്തിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Tags: pakistanhafiz saeed
Share3TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies