Friday, December 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തിയ ആളെത്തിരിച്ചറിഞ്ഞു; പഞ്ചാബ് സ്വദേശി ജുഗ്രാജ് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യും

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

by Brave India Desk
Jan 27, 2021, 12:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിലവില്‍ ആകെ 23 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേര്‍ത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച്‌ പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

പൊലീസിനു നേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. 100 ലേറെ പൊലീസുകാര്‍ക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗസ്സിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗസ്സിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.

Stories you may like

വായ്പകളുടെ ഭാരം കുറയും ; റിപ്പോ നിരക്ക് 5.25% ആക്കി കുറച്ച് റിസർവ് ബാങ്ക്

എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി

കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ ഭീകരർ; അക്രമം നടത്തുന്നതിന് ISI ബാബര്‍ ഖല്‍സയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി പൊലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും, റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു.എന്നാല്‍ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.നിശ്ചയിച്ച വഴിയില്‍ നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്.

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ബാരിക്കേഡിനു സമീപം നിലകൊണ്ട പൊലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്.കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: red fortTractor RallyKhalistan terroristKhalistan flag
Share34TweetSendShare

Latest stories from this section

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ ഇനി പട്ടാളഭരണത്തിൽ : സർവാധികാരിയായി അസിം മുനീർ

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

സർക്കാർ പ്രതിനിധികൾ അല്ലാത്തവരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശ പ്രതിനിധികളാണ് ; രാഹുൽ ഗാന്ധിയെ തള്ളി ബിജെപി

സർക്കാർ പ്രതിനിധികൾ അല്ലാത്തവരെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശ പ്രതിനിധികളാണ് ; രാഹുൽ ഗാന്ധിയെ തള്ളി ബിജെപി

Discussion about this post

Latest News

വായ്പകളുടെ ഭാരം കുറയും ; റിപ്പോ നിരക്ക് 5.25% ആക്കി കുറച്ച് റിസർവ് ബാങ്ക്

വായ്പകളുടെ ഭാരം കുറയും ; റിപ്പോ നിരക്ക് 5.25% ആക്കി കുറച്ച് റിസർവ് ബാങ്ക്

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

രാഹുലിന്റേത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം: വിമർശനവുമായി മുഖ്യമന്ത്രി

ആ കാര്യത്തിൽ എന്റെ പേര് മുന്നിലേക്ക് കയറ്റിയപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ മക്കളെ, നാണക്കേടിന്റെ ലിസ്റ്റിൽ നാലാമനായി ഇനി വിരാട് കോഹ്‌ലി ഒന്നാമൻ സച്ചിൻ

ആ കാര്യത്തിൽ എന്റെ പേര് മുന്നിലേക്ക് കയറ്റിയപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ മക്കളെ, നാണക്കേടിന്റെ ലിസ്റ്റിൽ നാലാമനായി ഇനി വിരാട് കോഹ്‌ലി ഒന്നാമൻ സച്ചിൻ

എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി

എന്താ ആ സ്വാഗ്! ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറി ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ; ഇത് ലോകത്തിനുള്ള മോദിയുടെ മറുപടി

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് ഗാർഡ് ഓഫ് ഓണർ ; രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം

ഇതാണ് മക്കളെ ഓറ, സയ്യിദ് മുഷ്താഖ് അലിയുടെ ചരിത്രം മാറ്റി മറിച്ച് ഹാർദിക് പാണ്ഡ്യ; ശരിവെച്ച് അധികൃതർ

ഇതാണ് മക്കളെ ഓറ, സയ്യിദ് മുഷ്താഖ് അലിയുടെ ചരിത്രം മാറ്റി മറിച്ച് ഹാർദിക് പാണ്ഡ്യ; ശരിവെച്ച് അധികൃതർ

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

പാകിസ്താൻ ഇനി പട്ടാളഭരണത്തിൽ : സർവാധികാരിയായി അസിം മുനീർ

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ; ഹൈദരാബാദ് ഹൗസിൽ മോദിയും പുടിനും നേതൃത്വം നൽകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies