Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

സെഹ്ര ദുമൻ ; ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരു പെൺ ജിഹാദി

by Brave India Desk
Jun 17, 2021, 11:35 am IST
in International
Share on FacebookTweetWhatsAppTelegram

മെൽബൺ: ഇസ്ലാമിക തീവ്രവാദിയായ നിഷ ഫാത്തിമയുടെ കാര്യം കേരളത്തിൽ ചർച്ചയാകുമ്പോൾ ഓസ്ട്രേലിയയിൽ ചർച്ചയാകുന്നത് മറ്റൊരു പേരാണ്. ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായതിനെ തുടർന്ന് 2019ൽ പൗരത്വം റദ്ധാക്കിയ ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ സെഹ്ര ദുമൻ എന്ന യുവതിയുടെ പേര്. ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കിയതിനെതിരെ തുർക്കിയിൽ നിന്നും കേസ് കൊടുത്തിരിക്കുകയാണ് ഇവർ.

ഓസ്ട്രേലിയൻ -തുർക്കി പൗരത്വം ഉള്ള കുടുംബത്തിലാണ് സെഹ്ര ജനിച്ചത്. ആ കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗമാണ് അവർ. ഐ എസ്സിൽ ആയിരുന്ന കാലത്ത് ഓസ്‌ട്രേല്യക്കാരെ കൊല്ലാനും തല്ലാനും അധ്വാനം ചെയ്ത ഇവർ ഇപ്പോൾ തടങ്കലിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ നിർവാഹമില്ലാതെ കഷ്ടപ്പെടുകയാണ്.

Stories you may like

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

14 വയസ്സുള്ളപ്പോളാണ് മഹ്മൂദ് അബ്ദുല്ലത്തീഫ് എന്ന ഒരാളുമായി സെഹ്ര അടുപ്പത്തിലാകുന്നത്. പിന്നീട് അവർ തമ്മിൽ അകന്നു. അബ്ദുല്ലത്തീഫ് സിറിയയിലേക്ക് കടന്ന് തീവ്രവാദി ആയി.

സോഷ്യൽ മീഡിയ വഴി വീണ്ടും അടുപ്പത്തിലായി അബ്ദുല്ലത്തീഫ് അവളെ സ്വാധീനിച്ചു. “നിനക്ക് ഒരു സുന്ദരമായ ജീവിതം തരാൻ പോവുകയാണ്” അയാൾ വാഗ്ദാനം ചെയ്തു . 2014 ലിൽ തന്റെ പത്തൊൻപതാം വയസ്സിൽ അവൾ സിറിയയിൽ എത്തി. അവിടെ അബൂബക്കർ എന്നയാളുടെ സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന വിവാഹിതരാകാത്ത പെണ്ണുങ്ങളുടെ വീട്ടിൽ താമസിച്ചു.

ഒരു മാസത്തിനുശേഷം നിക്കാഹ് നടത്തി അബ്ദുല്ലത്തീഫ് അവളെ കൊണ്ടുപോയി. അതിനുശേഷം അബ്ദുല്ലത്തീഫിന്റെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. അബ്ദുല്ലത്തീഫ് ‘മഹർ’ ആയി കൊടുത്തത് ഒരു കലാഷ്നിക്കോവ് തോക്കായിരുന്നു . ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലെമ്പാടും ഐ സ് ഐ സി നായി സെഹ്ര പ്രചാരണം നടത്തി.

ഒരു മാസത്തിനുശേഷം ജനുവരി 25 2018 ന് അബ്ദുല്ലത്തീഫ് കൊല്ലപ്പെട്ടു.അതിനുശേഷം ലത്തീഫിന്റെ ഒരു സുഹൃത്ത് അബു സാർകവിയുടെ ഒപ്പം ഇറാഖിലെ മൊസൂളിലേക്കു കൊണ്ടു പോയി. ഭർത്താവ് മരിച്ചാലോ വിവാഹ മോചിതയായാലോ , അടുത്ത വിവാഹത്തിന് മുൻപ് കാത്തിരിക്കേണ്ട കുറച്ചു സമയം അഥവാ ‘ഈദാഹ’ ത്തിന് ശേഷം അബുസാർകവിയുടെ സുഹൃത്തായ നിഡോളുമായി വിവാഹം നടന്നു . തുടർന്ന് ഗർഭിണിയുമായി താമസിയാതെ വ്യോമാക്രമണത്തിൽ അയാൾ മരിച്ചു. അതിനുശേഷം സിറിയയിലേക്ക് വന്നു. ജറാഹ് എന്ന് പേരിട്ട ഒരു കുട്ടിയ്ക്ക് ജന്മം കൊടുത്തു. താമസിയാതെ ‘ബാരണ്’ എന്ന ഒരാളുമായി മൂന്നാം വിവാഹം. ആ ബന്ധത്തിലും ഒരു കുട്ടിയുണ്ട് . 2019 ൽ വ്യോമാക്രമണത്തിൽ അയാളും മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തോറ്റൊടുങ്ങിയതോടെ കുട്ടികളെയും കൊണ്ടു മനുഷ്യ കടത്തുകാരുടെ സഹായത്തോടെ തുർക്കിയിലെത്തി.

ഇത്തരത്തിലുള്ള 63 ഓളം ഓസ്ട്രേലിയൻ വനിതകളും കുട്ടികളും ഇങ്ങനെ സിറിയയിലും തുർക്കിയിലും ഉള്ള തടങ്കലിൽ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരക്കാർ ഓസ്‌ട്രേലിയയിൽ തിരിച്ചെത്താതിരിക്കാൻ സാധ്യമായ എല്ലാം ചെയ്യാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനവും, പൊതു ജനാഭിപ്രായവും

Tags: jihadiISIS terrorists
Share28TweetSendShare

Latest stories from this section

8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ ; അറസ്റ്റിലായവരിൽ എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരൻ പവിത്തർ സിംഗ് ബടാലയും

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies