Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജെഎൻയുവിലും ജാമിയ മിലിയയിലും സംഘർഷമുണ്ടാക്കിയത് മലയാളി വിദ്യാർത്ഥികൾ; വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്നത് ജിഹാദികൾ; സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം

by Brave India Desk
Jan 25, 2023, 09:52 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ജെഎൻയുവിലും ജാമിയ മിലിയയിലും മുൻപിൽ നിന്നത് മലയാളി വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും എൻഎസ്‌യുവിന്റെയും പേരിലായിരുന്നെങ്കിലും സംഘർഷത്തിന് മുൻപിലുണ്ടായിരുന്നത് ക്യാമ്പസിലെ തീവ്ര ജിഹാദി വിഭാഗക്കാരായ വിദ്യാർത്ഥികളാണ്. ജാമിയ മിലിയയിലും സമാനമായ സാഹചര്യമാണ് ആവർത്തിക്കപ്പെട്ടത്.

ഗുജറാത്ത് കലാപത്തിന്റെ പേരിലിറക്കിയ ഡോക്യുമെന്ററിയുടെ മറവിൽ ആസൂത്രിതമായ സംഘർഷം ഉണ്ടാക്കാനും മതവിദ്വേഷം കുത്തിനിറയ്ക്കാനുമുളള ശ്രമമാണ് ജിഹാദികൾ നടത്തുന്നതെന്നാണ് സംശയം ഉയരുന്നത്. ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുളള എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ത്വരയും ജിഹാദി സംഘങ്ങൾ ഉപയോഗിക്കുകയാണ്.

Stories you may like

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

കഴിഞ്ഞ ദിവസം രാത്രിയിൽ ജെഎൻയു ക്യാമ്പസിലും സംഘർഷങ്ങൾക്ക് മുൻപിൽ നിന്നത് ക്യാമ്പസിലെ ജിഹാദി ഐഡന്റിറ്റിയുളള വിദ്യാർത്ഥികളാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി സംഘത്തെ ആക്രമിച്ചതും ഇവരായിരുന്നു. മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നുളളവരാണ് ഇവരിൽ പലരും. വിദ്യാർത്ഥികളിൽ പലരും ചാനൽ ക്യാമറകൾക്ക് മുൻപിൽ മലയാളത്തിലായിരുന്നു മുദ്രാവാക്യം വിളിച്ചതും പ്രതികരിച്ചതും. ഡൽഹിയിലുളള ക്യാമ്പസുകളിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധങ്ങളും സംഘർഷങ്ങളും ആസൂത്രിതമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.

ജാമിയ മിലിയയിലും ജെഎൻയുവിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് കർശന നിർദ്ദേശം സർവ്വകലാശാല അധികൃതർ നൽകിയിരുന്നു. എന്നിട്ടും പൊതുവേദികളിൽ ക്യാമ്പസിനുളളിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് ഇവർ വാശിപിടിക്കുകയായിരുന്നു. ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയാൽ ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകരുമെന്ന് ബോധ്യമുണ്ടായതിനാലാണ് അധികൃതർ അനുമതി നിഷേധിച്ചത്. ഇത് പ്രതിഷേധക്കാരെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.

മുന്നറിയിപ്പുകൾ ഇങ്ങനെ നൽകിയിട്ടും ഇത് മറികടന്നാണ് എസ്എഫ്‌ഐയും എൻഎസ്‌യുവും ഒന്ന് ചേർന്ന് ഡോക്യുമെന്ററി നിർബന്ധപൂർവ്വം പ്രദർശിപ്പിക്കാൻ തുനിഞ്ഞത്. തുടർന്നായിരുന്നു ജാമിയ മിലിയയിൽ പോലീസ് ഇടപെടുകയും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഡോക്യുമെന്ററിയുടെ പ്രദർശനം കേന്ദ്രസർക്കാർ ബലമായി തടയാൻ ശ്രമിക്കുന്നുവെന്ന് വരുത്തിതീർക്കുകയെന്ന ഉദ്ദേശ്യവും പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Tags: JNUഎസ്എഫ്ഐപ്രധാനമന്ത്രി നരേന്ദ്രമോദിbbc documentaryബിബിസിജാമിയ മിലിയJamia Milliaജെഎൻയുജിഹാദി സംഘങ്ങൾ
Share13TweetSendShare

Latest stories from this section

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

Discussion about this post

Latest News

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

തകർച്ചയുടെ വക്കിൽ തൃണമൂൽ? ബംഗാൾ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജിക്കും കൂടുമാറ്റത്തിനും സാധ്യത; അങ്കലാപ്പിൽ മമത ബാനർജി

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

നിർണായക ധാതു കരാർ ഒപ്പുവെച്ച് ഇന്ത്യയും യുഎസും ; ആഗോളതലത്തിലെ ചൈനയുടെ ഏകാധിപത്യം അവസാനിപ്പിക്കുക ലക്ഷ്യം

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായി അർഷ്ദീപ് സിംഗ്; വൈറലായ കോഹ്‌ലി വീഡിയോയും നീക്കം ചെയ്തു; ‘ഡിജിറ്റൽ റീസെറ്റ്’ നടത്തിയത് എന്തിന്?

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies