Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ജെഎൻയുവിലും ജാമിയ മിലിയയിലും സംഘർഷമുണ്ടാക്കിയത് മലയാളി വിദ്യാർത്ഥികൾ; വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്നത് ജിഹാദികൾ; സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം

by Brave India Desk
Jan 25, 2023, 09:52 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ജെഎൻയുവിലും ജാമിയ മിലിയയിലും മുൻപിൽ നിന്നത് മലയാളി വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും എൻഎസ്‌യുവിന്റെയും പേരിലായിരുന്നെങ്കിലും സംഘർഷത്തിന് മുൻപിലുണ്ടായിരുന്നത് ക്യാമ്പസിലെ തീവ്ര ജിഹാദി വിഭാഗക്കാരായ വിദ്യാർത്ഥികളാണ്. ജാമിയ മിലിയയിലും സമാനമായ സാഹചര്യമാണ് ആവർത്തിക്കപ്പെട്ടത്.

ഗുജറാത്ത് കലാപത്തിന്റെ പേരിലിറക്കിയ ഡോക്യുമെന്ററിയുടെ മറവിൽ ആസൂത്രിതമായ സംഘർഷം ഉണ്ടാക്കാനും മതവിദ്വേഷം കുത്തിനിറയ്ക്കാനുമുളള ശ്രമമാണ് ജിഹാദികൾ നടത്തുന്നതെന്നാണ് സംശയം ഉയരുന്നത്. ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുളള എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ത്വരയും ജിഹാദി സംഘങ്ങൾ ഉപയോഗിക്കുകയാണ്.

Stories you may like

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

കഴിഞ്ഞ ദിവസം രാത്രിയിൽ ജെഎൻയു ക്യാമ്പസിലും സംഘർഷങ്ങൾക്ക് മുൻപിൽ നിന്നത് ക്യാമ്പസിലെ ജിഹാദി ഐഡന്റിറ്റിയുളള വിദ്യാർത്ഥികളാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി സംഘത്തെ ആക്രമിച്ചതും ഇവരായിരുന്നു. മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നുളളവരാണ് ഇവരിൽ പലരും. വിദ്യാർത്ഥികളിൽ പലരും ചാനൽ ക്യാമറകൾക്ക് മുൻപിൽ മലയാളത്തിലായിരുന്നു മുദ്രാവാക്യം വിളിച്ചതും പ്രതികരിച്ചതും. ഡൽഹിയിലുളള ക്യാമ്പസുകളിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത് എന്തിനെന്ന ചോദ്യവും പ്രതിഷേധങ്ങളും സംഘർഷങ്ങളും ആസൂത്രിതമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.

ജാമിയ മിലിയയിലും ജെഎൻയുവിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് കർശന നിർദ്ദേശം സർവ്വകലാശാല അധികൃതർ നൽകിയിരുന്നു. എന്നിട്ടും പൊതുവേദികളിൽ ക്യാമ്പസിനുളളിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് ഇവർ വാശിപിടിക്കുകയായിരുന്നു. ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയാൽ ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകരുമെന്ന് ബോധ്യമുണ്ടായതിനാലാണ് അധികൃതർ അനുമതി നിഷേധിച്ചത്. ഇത് പ്രതിഷേധക്കാരെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.

മുന്നറിയിപ്പുകൾ ഇങ്ങനെ നൽകിയിട്ടും ഇത് മറികടന്നാണ് എസ്എഫ്‌ഐയും എൻഎസ്‌യുവും ഒന്ന് ചേർന്ന് ഡോക്യുമെന്ററി നിർബന്ധപൂർവ്വം പ്രദർശിപ്പിക്കാൻ തുനിഞ്ഞത്. തുടർന്നായിരുന്നു ജാമിയ മിലിയയിൽ പോലീസ് ഇടപെടുകയും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഡോക്യുമെന്ററിയുടെ പ്രദർശനം കേന്ദ്രസർക്കാർ ബലമായി തടയാൻ ശ്രമിക്കുന്നുവെന്ന് വരുത്തിതീർക്കുകയെന്ന ഉദ്ദേശ്യവും പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Tags: bbc documentaryബിബിസിജാമിയ മിലിയJamia Milliaജെഎൻയുജിഹാദി സംഘങ്ങൾJNUഎസ്എഫ്ഐപ്രധാനമന്ത്രി നരേന്ദ്രമോദി
Share13TweetSendShare

Latest stories from this section

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

Discussion about this post

Latest News

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies