Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നിറവയറുമായി മോളും ഞാനും ആ രാത്രി എങ്ങോട്ടെന്നില്ലാതെ ഓടി; സർവതും നഷ്ടപ്പെട്ടു; ജീവൻ മാത്രമാണിന്ന് ബാക്കി; കരച്ചിലടക്കാനാവാതെ ഉസ്മാൻ

by Brave India Desk
Aug 1, 2024, 06:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: എട്ട് മാസം ഗർഭിണിയായ തന്റെ മകളെയും കൊണ്ട് ജീവനും കൈപിടിച്ച് ഓടിയ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ചൂലൽമല സ്വദേശിയായ ഉസ്മാന് ഇപ്പോഴും ശരീരം വിറയ്ക്കുന്നുണ്ട്. ആർത്തലച്ചു വന്ന വെള്ളത്തിൽ മകളുടെയും തന്റെയും ജീവൻ മാത്രമാണ് ബാക്കിയായത്. താന്റെ വർഷങ്ങളുടെ അധ്വാനം മുഴുവൻ ഒരൊറ്റ രാത്രി കൊണ്ടാണ് ഉസ്മാന് ഇല്ലാതായത്.

മകൾ ഭർഭിണിയായത് കൊണ്ട് മാത്രമാണ് ഉസ്മാൻ ചൂരൽമലയിൽ നിന്നും തന്റെ കുടുംബ വീട്ടിലേയ്ക്ക് പോയത്. അതുകൊണ്ട് ജീവൻ മാത്രം രക്ഷപ്പെട്ടു. എന്നാൽ, അവിടെയും അവരെ കാത്തിരുന്നത് മഹാദുരന്തം തന്നെയായിരുന്നു.

Stories you may like

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

‘പാതിരാത്രി നിറവയറുമായുള്ള മകളെയും കൊണ്ട് എങ്ങോട്ടെന്നില്ലാതെ ജീവനും കൈപിടിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ചവിട്ടുന്ന മണ്ണുൾപ്പെ െഎല്ലാം കുലുങ്ങുന്നതു പോലെ തോന്നുന്നുണ്ടായിരുന്നു. ഭൂമി കാലിന്റെ ചുവട്ടിൽ നിന്നും ഒലിച്ചു പോവുന്നുവെന്നാണ് തോന്നിയത്. മലവെള്ളം പിന്നാലെ ഒലിച്ചു വരുന്നുണ്ടെന്നാണ് തോന്നിയത്. എങ്ങനെയൊക്കെയോ മകളെ കയ്യിൽ വലിച്ചുകൊണ്ട് ഓടുകയായിരുന്നു. ആ രാത്രിയിൽ എന്തൊക്കെയാണ് അനുഭവിച്ചതെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കാൻ കഴിയില്ല. അനുഭവിച്ചാൽ മാത്രമേ അതു മനസിലാകൂ.

15 വർഷം ഗൾഫിൽ പോയി പണിയെടുത്താണ് തന്റെ വീടുൾപ്പെടെ എല്ലാം ഉണ്ടാക്കിയത്. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഞാൻ പുറംനാട്ടിലായിരുന്നു. എന്നാൽ, ഇന്ന് ഒന്നും ബാക്കിയില്ല. ജീവൻ മാത്രമാണ് ബാക്കി. സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടോട്ടെ. എന്തൊക്കെ നഷ്ടപ്പെട്ടാലും വീട് ആർക്കും നഷ്ടമാകരുത്. ഈ ക്യാമ്പിൽ നിന്നും ഇറങ്ങിയാൽ എവിടെ പോകണമെന്ന് അറിയില്ല. എത്രനാൾ ഓരോ സ്ഥലത്തായി നിൽക്കും’- കണ്ണീരാൽ പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ ഉസ്മാൻ നിർത്തി..

Tags: wayanad landslide
ShareTweetSendShare

Latest stories from this section

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

Discussion about this post

Latest News

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

ഇത്രേം ഉള്ളോ ഇത് വെറും സില്ലി, എന്നിട്ട് മറികടക്കാൻ ആർക്കെങ്കിലും തന്റേടം ഉണ്ടോ; ഗെയ്‌ലിന്റെ തകർപ്പൻ റെക്കോഡ് തകർക്കാൻ ശ്രമിക്കാതെ താരങ്ങൾ

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies