മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.. കേരളത്തിന്റെ അവസ്ഥയെപ്പറ്റിയുള്ള ആ പ്രവചനവും സത്യമായി .
താനൂർ ബോട്ടപകടം ഉണ്ടായപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ എറ്റവും കൂടുതൽ ചർച്ചയായത് യുഎൻ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കേരളത്തിൽ ഹൗസ് ബോട്ടുമായോ ജല ടൂറിസവുമായി ...