കൊച്ചി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തി. നാലര വര്‍ഷത്തിന് ശേഷമാണ് പലിശ നിരക്ക് വര്‍ധിക്കുന്നത്. റിപ്പോ 25% വര്‍ധിച്ച് 6.25 ശതമാനമായി. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് പലിശ കുട്ടിയത്.
കേന്ദ്രബാങ്കിന്റെ കാഷ് റിസേര്‍വ് റേഷിയോയിലും (സിആര്‍ആര്‍) സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലും മാറ്റമില്ല. നാലു ശതമാനവും 19.5 ശതമാനവുമാണ് ഈ നിരക്കുകള്‍.
Discussion about this post