Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“കരാറിന് തുടക്കമിടുകയും എന്നാല്‍ പിന്നീട് മുടക്കുകയും ചെയ്ത യു.പി.എ എന്തിന് വാചാലരാകുന്നു?”: റാഫേല്‍ വിവാദത്തെപ്പറ്റി നിര്‍മ്മലാ സീതാരാമന്‍

by Brave India Desk
Sep 25, 2018, 11:51 am IST
in India
Share on FacebookTweetWhatsAppTelegram

റാഫേല്‍ ഇടപാടിന് തുടക്കിട്ടത് യു.പി.എ സര്‍ക്കാരാണെന്നും പിന്നീട് അവര്‍ തന്നെ അത് മുടക്കുകയും ചെയ്തുവെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കരാറില്‍ ഒപ്പിടാന്‍ കഴിയാത്ത യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ അതിനെപ്പറ്റി എന്തിനാണ് വാചാലരാകുന്നതെന്ന് അവര്‍ ചോദിച്ചു.

അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും ഭീഷണി വര്‍ധിച്ച് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യന്‍ വ്യോമസേന ആദ്യമായി ആവശ്യപ്പെടുന്ന്ത 2000ലായിരുന്നുവെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇതിന് വേണ്ടി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 126 വിമാനങ്ങല്‍ ആവശ്യമാണെന്ന് അന്നത്തെ പ്രതിരോധ മന്ത്രാലയം കണ്ടെത്തി. തുടര്‍ന്ന് 2007ല്‍ യുദ്ധവിമാനങ്ങള്‍ക്കായി യു.പി.എ സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുവെന്നും ഇതില്‍ റാഫേലിനെ തിരഞ്ഞെടുക്കാന്‍ 2012ല്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് 2013ല്‍ റാഫേല്‍ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തത് പ്രതിരോധ മന്ത്രി എ.കെ.ആന്റണി കരാറില്‍ ഒപ്പിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Stories you may like

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ വന്നപ്പോള്‍ 36 റാഫേല്‍ വിമാനങ്ങള്‍ക്കുള്ള കരാറില്‍ ഒപ്പിട്ടു. വിമാനങ്ങളുടെ എണ്ണം കുറച്ചതില്‍ ക്രമക്കേടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണ്ണ യുദ്ധസജ്ജമായ നിലയില്‍ യു.പി.എ സര്‍ക്കാര്‍ വിമാനം വാങ്ങുകയായിരുന്നെങ്കില്‍ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമെന്നും എന്‍.ഡി.എ സര്‍ക്കാര്‍ ഇത് വാങ്ങുമ്പോള്‍ ഒരു വിമാനത്തിന് ആകെ 1670 കോടി രൂപയെ ആവുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

ഇത് കൂടാതെ 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ വാങ്ങുന്നതിനെപ്പറ്റിയും കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചിരുന്നതെന്നും ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനായിരുന്നു പദ്ധതിയെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഒരു വര്‍ഷം 8 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണു നിലവില്‍ എച്ച്എഎല്ലിനുള്ളതെന്നും 108 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സമയമേറെയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഇത് കൊണ്ടാണ് 36 വിമാനങ്ങള്‍ വാങ്ങിക്കാന്‍ പദ്ധതിയിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റാഫേല്‍ വിവാദത്തെച്ചൊല്ലി തര്‍ക്കം നടക്കുമ്പോഴും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മറ്റൊരു വന്‍ കരാറിനു കൂടി കേന്ദ്രം നീക്കം ആരംഭിച്ചുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 110 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടെന്നും 1.4 ലക്ഷം കോടി രൂപയുടെ ഈ പദ്ധതി പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവുമെന്നും പറയപ്പെടുന്നു.

Tags: rafale dealDefence Minister Nirmala Seetharamannda governmentUPA government
Share445TweetSendShare

Latest stories from this section

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies