നിർഭയ കൂട്ട ബലാത്സംഗ, കൊലപാതകക്കേസിൽ 2012 ൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളായ അക്ഷയ് താക്കൂർ വധശിക്ഷ നടപ്പിലാക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി.
വധശിക്ഷ തടയുന്നതിന് പ്രതിക്ക് ആശ്രയിക്കാൻ കഴിയുന്ന സാധിക്കുന്ന സുപ്രീം കോടതിയിലെ അവസാന പ്രതിരോധ നടപടിയാണിത്.എന്നാൽ ,വധശിക്ഷ മനഃപൂർവ്വം പരമാവധി നീട്ടിക്കൊണ്ടു പോകാൻ വേണ്ടിയാണ് പ്രതികൾ ഓരോരുത്തരായി ഹർജി കൊടുക്കുന്നതെന്ന് പ്രതിഭാഗം വക്കീൽ ആരോപിച്ചു.
Discussion about this post