നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ നേടിയെടുക്കാനുള്ള പ്രതികളുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള പ്രഖ്യാപിത തീയതി നാളെയാണ്. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് പ്രതികളായ അക്ഷയ് താക്കൂർ,വിനയ് ശർമ എന്നിവരെ പ്രതിനിധീകരിച്ച് അഭിഭാഷകനായ എ.പി സിംഗ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
“വധശിക്ഷ ഒഴിവാക്കാനുള്ള നിയമത്തിന്റെ അവസാന ആനുകൂല്യവും പ്രതികൾക്ക് ഉപയോഗപ്പെടുത്താം.അതുവരെ വധശിക്ഷ നടപ്പിലാക്കാൻ സർക്കാരിന് അധികാരമില്ല” എന്ന് എ.പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.









Discussion about this post