Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പ്രതിപക്ഷത്തെ വി.ഡി സതീശൻ പിണറായിക്ക് വിറ്റോ? മാത്യു കുഴൽനാടൻ കത്തിച്ച് വിട്ട ചർച്ച ഇന്ന് സഭയിൽ മുക്കിയതാര്? സമൂഹമാദ്ധ്യമങ്ങളിലും ചർച്ചകൾ ചൂടുപിടിക്കുന്നു

by Brave India Desk
Mar 1, 2023, 05:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് ഇന്നലെ മാത്യുകുഴൽനാടൻ കത്തിച്ച് വിട്ട വിഷയം ഇന്ന് സഭയിൽ ചർച്ചയാകാതെ പോയത് എന്ത്കൊണ്ടാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നത്.  ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ടത് ആളിക്കത്തിക്കാൻ ചുമതല ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് ഇന്ന് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയമാണ് അടിയന്തിര പ്രമേയമായി അവതരിപ്പിച്ചത്. നികുതി പിരിവിലെ വീഴ്ചകള്‍ക്കുള്ള  അടിയന്തിര പ്രമേയ നോട്ടീസാണ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നത്. അടിയന്തിരപ്രമേയത്തിന് അവസരം ലഭിച്ചില്ലെന്നും പറഞ്ഞു ബഹളമുണ്ടാക്കി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.

ഇക്കാര്യത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലും ഇന്ന് ചർച്ച നടക്കുന്നത്. മാത്യുകുഴൽനാടൻ ഇന്നലെ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ തെളുവുകൾ സ്വപ്ന സുരേഷും ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വിഷയം ഇന്ന് വീണ്ടും ചർച്ചചെയ്ത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതിന് പകരം മറ്റൊരു വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നതിൽ വി.ഡി സതീശൻറെ ഉദ്ദേശ ശുദ്ധിയെ എല്ലാവരും ചോദ്യം ചെയ്യുകയാണ്. പ്രതിപക്ഷത്തെ പിണറായിക്ക് വിറ്റ് വി.ഡി സതീശൻ കാശുവാങ്ങി എന്നാണ് സമൂഹമാദ്ധ്യമങ്ങൾ ആരോപിക്കുന്നത്. വി.ഡി സതീശൻ പ്രതിപക്ഷത്തെ ഇല്ലാതാക്കിയെന്നും സമൂഹമാദ്ധ്യമങ്ങൾ ആരോപണം ഉന്നയിക്കുന്നു. പിണറായിക്ക് മൌനാനുവാദം കൊടുക്കുകയാണ് വി.ഡി സതീശൻ ചെയ്യുന്നതെന്നാണ് ഒരു കൂട്ടർ പറയുന്നത്.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

യുഎഇ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനെ എടുത്തുകാട്ടിയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഇന്നലെ സഭയിൽ ചോദ്യമുന്നയിച്ചത്. ലൈഫ് മിഷൻറെ പേരിൽ 20 കോടി തട്ടിയെടുത്തവർക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യവും മാത്യു കുഴൽനാടൻ ഉന്നയിച്ചിരുന്നു.

വളരെ പ്രകോപിതനായാണ് മുഖ്യമന്ത്രി ഇന്നലെ മാത്യു കുഴൽനാടന് സഭയിൽ മറുപടി നൽകിയത്.  കുഴല്‍നാടന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും തന്നെ ആരും കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു

ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ അക്കമിട്ട് നിരത്തി.   പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ തൻറെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട എന്നായിരുന്നു മുഖ്യമന്ത്രി ഇതിന് നൽകിയ മറുപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട്  ഫേസ്ബുക്കിൽ വാണിജയതേ  എഴുതി ശ്രദ്ധേയമായ കുറിപ്പും ഇതിൽ ഉൾപ്പെടുത്തുന്നു.

ഇന്ന് സഭയിൽ ഒരു കാര്യം ശ്രദ്ധിച്ചായിരുന്നോ?
ഇന്നലെ കുഴൽനാടൻ കത്തിച്ചു വിട്ടത് ആളിക്കത്തിക്കാൻ ചുമതല ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് ചെയ്ത ഒരു ട്രിക്ക്. അതുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയവും ഉന്നയിച്ചു അടിയന്തിരപ്രമേയത്തിന് അവസരം ലഭിച്ചില്ലെന്നും പറഞ്ഞു ചുമ്മാ ഒരു ബഹളമുണ്ടാക്കി ഇറങ്ങിപ്പോക്ക് നടത്തി. അതെ സമയം ഇന്നലത്തെ വിഷയം തുടർന്ന് ഏറ്റെടുത്ത്, അതിനോട് ചേർന്നുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിച്ച് ഇതിനകം തന്നെ വിഷമവൃത്തത്തിൽ നിൽക്കുന്ന മുഖ്യമന്ത്രിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനുള്ള അവസരമാണ് സതീശൻ നൈസായി പാഴാക്കി കളഞ്ഞത്. ഈ പ്രതിപക്ഷ നേതാവിനെ ഒക്കെ വിശ്വസിച്ചിരിക്കുന്ന കോൺഗ്രസ്സ് അണികൾ ഒന്നോർത്തോളൂ. നിങ്ങളെയൊക്കെ പിണറായിക്ക് വിറ്റു കായും വാങ്ങി പുട്ടടിച്ചു കഴിഞ്ഞു സതീശൻ കഞ്ഞിക്കുഴി. കാര്യം നൂറ് കൂട്ടം നെഗറ്റിവുകൾ പറയാനുണ്ടാവും ചെന്നിത്തലയെക്കുറിച്ച്. എന്നാലും ഭരണകക്ഷിയുടെ കൂടെ ഇങ്ങനെ ഒരു അണ്ടർ സ്റാൻഡിങ്ങിൽ ഫ്രണ്ട്ലി മാച്ച് കളിക്കാൻ ചെന്നിത്തല തയ്യാറാവില്ല. ഇത് അല്ലെങ്കിലേ കേരളത്തിൽ മാത്രമായി ചുരുങ്ങുന്ന ദുർബല കോൺഗ്രസ്സിന്റെ പാളയത്തിൽ പിണറായി ഉപേക്ഷിച്ചു പോയ ട്രോജൻ കുതിരയാണ് കഞ്ഞിക്കുഴി. ശുഷ്കമായി നിലനിൽക്കുന്ന തലയിൽ ആൾത്താമസമുള്ള കൂട്ടത്തിലുള്ള കോൺഗ്രസ്സ് നേതാക്കളായ കുഴൽനാടനെയും ലിജുവിനെയും ഒക്കെപ്പോലെയുള്ളവർ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഈ നാറിയ ബ്രോക്കർ പണിക്ക് വെറുതെ നിന്ന് കൊടുക്കണോ എന്ന്..

Tags: v.d satheesanmathew kuzhalnadan
Share15TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

രക്തമല്ല എന്റെ സിരകളിൽ തിളയ്ക്കുന്നത് സിന്ദൂരം, സിന്ദൂരം വെടിമരുന്നാകുമ്പോൾ എന്ത് സംഭവിക്കുമെന്ന് ശത്രുക്കൾ കണ്ടു; കൊടുങ്കാറ്റായി നരേന്ദ്രമോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies