Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പെൺകുട്ടികൾക്കായുളള സർക്കാർ സ്‌കൂൾ പരിസരത്ത് അനധികൃത ദർഗ: ഒറ്റ രാത്രി കൊണ്ട് പൊളിച്ചുകളഞ്ഞ് അധികൃതർ

by Brave India Desk
Jun 4, 2023, 07:08 pm IST
in India
Share on FacebookTweetWhatsAppTelegram

ജംനാഗർ: സർക്കാർ സ്‌കൂൾ പരിസരത്ത് പ്രത്യക്ഷപ്പെട്ട അനധികൃത ദർഗ ഒറ്റ രാത്രി കൊണ്ട് പൊളിച്ചുനീക്കി അധികൃതർ. ഗുജറാത്തിലെ ജംനാഗർ ജില്ലയിലെ സജൂബ ഗേൾസ് ഹൈ സ്‌കൂൾ പരിസരത്തായിരുന്നു സംഭവം. സയീദ് ജിന്നത് ബീബി മാ നഗാനിയുടെ പേരിലായിരുന്നു അനധികൃത ദർഗ.

ദർഗയിൽ ധൂപം പുകയ്ക്കുന്നതിനാൽ ക്ലാസിലിരിക്കാൻ ബുദ്ധിമുട്ടാണെന്ന് കുട്ടികളുടെ പരാതി പതിവായിരുന്നു. സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും ഇത് സംബന്ധിച്ച് ജില്ലാ അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. തുടർന്നാണ് ശനിയാഴ്ച രാത്രി അധികൃതർ നടപടി സ്വീകരിച്ചത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭവേഷ് ഖേർ, എസ്പി പ്രംസുഖ് ഡെലൂൺ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത ദർഗ പൊളിച്ചുനീക്കാനുളള നടപടികൾ കൈക്കൊണ്ടത്. അനിഷ്ട സംഭവങ്ങളും പ്രതിഷേധങ്ങളും നേരിടാനും സുരക്ഷ ഉറപ്പുവരുത്താനുമായി നാനൂറോളം പോലീസുകാരെയും വിന്യസിച്ചിരുന്നു.

ജില്ലാ കളക്ടറാണ് സ്‌കൂൾ അധികൃതരുടെയും കുട്ടികളുടെയും പരാതികൾ പരിശോധിച്ച് ദർഗ നിർമിച്ചിരിക്കുന്നത് അനധികൃതമാണെന്ന് കണ്ടെിയത്. തുടർന്നാണ് ദർഗ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.

കഴിഞ്ഞ മാസം 27 ന് ജുനാഗദിൽ നിരവധി അനധികൃത മസറുകൾ അധികൃതർ പൊളിച്ചു നീക്കിയിരുന്നു.

Tags: Sajuba girls high schoolDemolition driveIllegal dargahJamnagar Gujrat
Share9TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies