Monday, February 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നാടിനെ നടുക്കിയ ക്രൂരത; ആലുവ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും; നീതിക്കായി ഇനി നിമിഷങ്ങൾ, പ്രതിയെ കോടതിയിൽ എത്തിച്ചു

by Brave India Desk
Nov 14, 2023, 10:50 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

എറണാകുളം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ അ‌ഞ്ച് വയസുകാരിയുടെ കൊലപാതക കേസില്‍ പ്രതി അസ്ഫാഖ് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറയുക. 13 കേസുകളിലാണ് ശിക്ഷ വിധിക്കുക.

വിവിധ ഭാഷാ തൊഴിലാളികളുടെ അ‌ഞ്ച് വയസുകാരിയുടെ മകളെ പ്രതി തട്ടിക്കൊണ്ടുപോയി ആലുവ മാ‍‍ർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാഖ് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

Stories you may like

അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ ഇന്ത്യ സീഷെൽസിന് സമ്മാനിക്കും ; പകരം സമുദ്ര സുരക്ഷയിൽ സഹകരണം

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

പ്രതിക്ക് ജീവിച്ചിരിക്കാൻ അ‌ർഹതയില്ലെന്നും വധശിക്ഷ തന്നെ ലഭിക്കണമെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു. തന്റെ മകൾക്ക് നീതി ലഭിക്കുന്നത് നേരിൽ കാണാനായി മാതാപിതാക്കൾ കോടതിയിൽ എത്തിക്കഴിഞ്ഞു. പ്രതി അ‌സ്ഫാഖ് ആലത്തെയും കോടതിയിൽ എത്തിച്ചിട്ടുണ്ട്.

ജൂലൈ 28 നാണ് കേരളത്തെയാകെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷ വരെ ലഭിക്കാം.

Tags: POCSO casealuva girlaluva case
Share3TweetSendShare

Latest stories from this section

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില ഗുരുതരം ; ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

ഇന്ത്യ-സീഷെൽസ് ബന്ധം പുതുവഴിയിൽ ; 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു

Discussion about this post

Latest News

ആ സിനിമ വേണ്ടെന്ന് വെക്കാൻ ലാൽ ഒരുങ്ങിയിരുന്നു, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കിന് പിന്നിലെ അണിയറ രഹസ്യങ്ങൾ

ആ സിനിമ വേണ്ടെന്ന് വെക്കാൻ ലാൽ ഒരുങ്ങിയിരുന്നു, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കിന് പിന്നിലെ അണിയറ രഹസ്യങ്ങൾ

അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ ഇന്ത്യ സീഷെൽസിന് സമ്മാനിക്കും ; പകരം സമുദ്ര സുരക്ഷയിൽ സഹകരണം

അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ ഇന്ത്യ സീഷെൽസിന് സമ്മാനിക്കും ; പകരം സമുദ്ര സുരക്ഷയിൽ സഹകരണം

പാകിസ്ഥാൻ രക്ഷപ്പെട്ടു, ബാക്കി ബാറ്റർമാർ നിലക്കടല വിൽക്കുകയായിരുന്നോ?; പാക് ടീമിനെ വലിച്ച് കീറി ബാസിത് അലി

ഇതൊന്നും ഞങ്ങളുടെ പണിയല്ല, പാകിസ്ഥാന്റെ വിചിത്ര ഡിമാൻഡുകൾ ഓരോന്നായി തള്ളി ഐസിസി; പിസിബിക്ക് കനത്ത പ്രഹരം

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

മണിപ്പൂരിൽ അക്രമം അഴിച്ചുവിട്ട് കുക്കി വിഭാഗം ; 21 വീടുകൾ കത്തിച്ചു

വിൻഡീസ് കരുത്തിനെ കറക്കി വീഴ്ത്തിയ അഫ്ഗാൻ സ്പിൻ, ലോകചാമ്പ്യന്മാരെ ഞെട്ടിച്ച നാഗ്പൂരിലെ ആ ചരിത്ര രാത്രി; വമ്പന്മാരുടെ അഹങ്കാരം തീർത്ത സ്പിൻ മാജിക്ക്

വിൻഡീസ് കരുത്തിനെ കറക്കി വീഴ്ത്തിയ അഫ്ഗാൻ സ്പിൻ, ലോകചാമ്പ്യന്മാരെ ഞെട്ടിച്ച നാഗ്പൂരിലെ ആ ചരിത്ര രാത്രി; വമ്പന്മാരുടെ അഹങ്കാരം തീർത്ത സ്പിൻ മാജിക്ക്

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

കോട്ടിട്ട് കോടതി കയറിയത് വെറുതെയായി ; എസ്‌ഐആർ പ്രക്രിയയ്ക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വിധി

പാകിസ്ഥാൻ രക്ഷപ്പെട്ടു, ബാക്കി ബാറ്റർമാർ നിലക്കടല വിൽക്കുകയായിരുന്നോ?; പാക് ടീമിനെ വലിച്ച് കീറി ബാസിത് അലി

പാകിസ്ഥാൻ രക്ഷപ്പെട്ടു, ബാക്കി ബാറ്റർമാർ നിലക്കടല വിൽക്കുകയായിരുന്നോ?; പാക് ടീമിനെ വലിച്ച് കീറി ബാസിത് അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies