Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ഉപയോഗിക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ നൽകി സംസ്ഥാന സർക്കാർ

by Brave India Desk
Mar 8, 2024, 01:56 pm IST
in India
Share on FacebookTweetWhatsAppTelegram

കർണാടക: ബംഗളൂരിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതാണ് കർണാടക സർക്കാർ നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ഈടാക്കാനും കർണാടക വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (കെഡബ്ല്യുഎസ്എസ്ബി) തീരുമാനിച്ചു

കഴിഞ്ഞ മൺസൂൺ സീസണിൽ മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. ഇതേ തുടർന്നാണ് നഗരത്തിലുടനീളമുള്ള 3,000-ലധികം കുഴൽക്കിണറുകളും വറ്റിയിരുന്നു. ജലക്ഷാമം ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജലക്ഷാമത്തിൽ വലയുന്ന ജനങ്ങൾ വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് അമിത തുക ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. ഒരു ടാങ്കറിന് 500 മുതൽ 2000 രൂപ വരെയാണ് സ്വകാര്യ വാട്ടർ ഉടമകൾ ഈടാക്കുന്നത്.

Stories you may like

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ ; നടപടി ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ

ഒരു വാട്ടർ ടാങ്കറിന് 1600-2000 രൂപ നൽകണം. വെള്ളം വാങ്ങുകയല്ലാതെ മറ്റൊരു വഴിയില്ല. വേറെ വെള്ളമില്ല… കുടിക്കാൻ പോലും വെള്ളമില്ല. വരാനിരിക്കുന്ന വേനലിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും… കാവേരി കണക്ഷനുകളുടെ പൈപ്പുകൾ ഉണ്ട്, പക്ഷേ വെള്ളമില്ല എന്ന് പ്രദേശവാസി പറഞ്ഞു.

 

Tags: karnataka governmentBengaluru water crisis
Share4TweetSendShare

Latest stories from this section

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘മുസ്‌ലിം ബഹുഭാര്യത്വം നിരോധിക്കണം, സ്ത്രീകൾക്ക് നിയമപരിരക്ഷ വേണം!’;ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

‘ഓരോ 6 ദിവസത്തിലും ഒരു ലക്ഷം കുടുംബങ്ങൾ!’: റെക്കോർഡുകൾ തകർത്ത് ‘പിഎം സൂര്യഘർ’; ഇനി വീടുകളിൽ വൈദ്യുതി തികച്ചും സൗജന്യം, ജനപ്രിയ പദ്ധതിയിൽ വൻ മുന്നേറ്റം

‘ഓരോ 6 ദിവസത്തിലും ഒരു ലക്ഷം കുടുംബങ്ങൾ!’: റെക്കോർഡുകൾ തകർത്ത് ‘പിഎം സൂര്യഘർ’; ഇനി വീടുകളിൽ വൈദ്യുതി തികച്ചും സൗജന്യം, ജനപ്രിയ പദ്ധതിയിൽ വൻ മുന്നേറ്റം

Discussion about this post

Latest News

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ ; നടപടി ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ

ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ ; നടപടി ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ

19 വർഷങ്ങൾക്കുശേഷം കൊൽക്കത്തയുടെ മണ്ണിൽ കാലുകുത്തി തസ്‌ലീമ നസ്രീൻ ; വികാരഭരിതമായി സ്വീകരിച്ച് ആരാധകർ

’19 വർഷത്തെ നാടുകടത്തലിന് ശേഷം തസ്‌ലീമ നസ്രീൻ കൊൽക്കത്തയിൽ തിരിച്ചെത്തി!’; തീവ്രവാദികളുടെ ഭീഷണിയെ കാറ്റിൽപ്പറത്തി തിരിച്ചുവരവ്, ബംഗാളിൽ വൻ സുരക്ഷ

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘മുസ്‌ലിം ബഹുഭാര്യത്വം നിരോധിക്കണം, സ്ത്രീകൾക്ക് നിയമപരിരക്ഷ വേണം!’;ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

‘മണിപ്പൂരിൽ വൻ ഭീകരവേട്ട!’: നിരോധിത സംഘടനകളിലെ 3 തീവ്രവാദികൾ സുരക്ഷാ സേനയുടെ പിടിയിൽ; താഴ്‌വരയിൽ തെരച്ചിൽ ശക്തമാക്കി പോലീസ്

‘ഓരോ 6 ദിവസത്തിലും ഒരു ലക്ഷം കുടുംബങ്ങൾ!’: റെക്കോർഡുകൾ തകർത്ത് ‘പിഎം സൂര്യഘർ’; ഇനി വീടുകളിൽ വൈദ്യുതി തികച്ചും സൗജന്യം, ജനപ്രിയ പദ്ധതിയിൽ വൻ മുന്നേറ്റം

‘ഓരോ 6 ദിവസത്തിലും ഒരു ലക്ഷം കുടുംബങ്ങൾ!’: റെക്കോർഡുകൾ തകർത്ത് ‘പിഎം സൂര്യഘർ’; ഇനി വീടുകളിൽ വൈദ്യുതി തികച്ചും സൗജന്യം, ജനപ്രിയ പദ്ധതിയിൽ വൻ മുന്നേറ്റം

19 വർഷങ്ങൾക്കുശേഷം കൊൽക്കത്തയുടെ മണ്ണിൽ കാലുകുത്തി തസ്‌ലീമ നസ്രീൻ ; വികാരഭരിതമായി സ്വീകരിച്ച് ആരാധകർ

19 വർഷങ്ങൾക്കുശേഷം കൊൽക്കത്തയുടെ മണ്ണിൽ കാലുകുത്തി തസ്‌ലീമ നസ്രീൻ ; വികാരഭരിതമായി സ്വീകരിച്ച് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies