Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരളത്തിലെ പാക്പൗരന്‍മാരുടെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കും

by Brave India Desk
Jan 22, 2016, 04:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

land

എനിമി പ്രോപ്പര്‍ട്ടി നിയമം ഭോദഗതി പ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ പാക്കിസ്ഥാന്‍ പൗരന്മാരുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ ശത്രു സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പാക്കിസ്ഥാന്‍ പൗരന്മാരുടെ പേരില്‍ ഏക്കറു കണക്കിന് സ്വത്തുക്കളാണുള്ളത്. കണ്ണൂരില്‍5, മലപ്പുറത്ത്43, കോഴിക്കോട്9, പാലക്കാടും തൃശൂരും എന്നിങ്ങനെ ആകെ 59 സ്വത്തുക്കളാണു എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്റെ പട്ടികയിലുള്ളത്. മറ്റു ജില്ലകളില്‍ ഇത്തരത്തില്‍ സ്വത്തുക്കളുണ്ടോയെന്ന് ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ പരിശോധിക്കുമെന്ന് കസ്റ്റോഡിയന്‍ ഓഫിസ് അറിയിച്ചു.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിനു കോടി രൂപ മൂല്യമുള്ള 16,000ത്തോളം എനിമി പ്രോപ്പര്‍ട്ടികളാണുള്ളത്. ഇത്തരം സ്വത്തുവകകളുടെ ഉടമസ്ഥാവകാശം കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനില്‍ നിക്ഷിപ്തമാക്കിക്കൊണ്ടാണു മുന്‍കാല പ്രാബല്യത്തോടെ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്.കാലാകാലങ്ങളായി ഈ സ്വത്തുക്കള്‍ കയ്യേറിയിട്ടുള്ളവരെ ഒഴിപ്പിക്കാനുള്ള അധികാരവും കസ്റ്റോഡിയനു നല്‍കിയിട്ടുണ്ട്.  ഈ സ്വത്തുക്കള്‍ വാങ്ങി കെട്ടിടസമുച്ചയങ്ങള്‍ പണിതവര്‍ക്ക് സര്‍ക്കാരിന്റെ പുതിയ നീക്കം ശക്തമായ തിരിച്ചടിയാകും.

പാക്കിസ്ഥാന്‍ സര്‍ക്കാര്‍, 1971ല്‍ തന്നെ ഇന്ത്യന്‍ പൗരന്മാരുെട സ്വത്തുക്കള്‍ വിറ്റ് സര്‍ക്കാരിലേക്കു മുതല്‍കൂട്ടി. ഇന്ത്യയില്‍ ഭരണനേതൃത്വത്തിലെ ഭിന്നത മൂലം നടപടികള്‍ വൈകുകയായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യ വി
ടേണ്ടിവന്നവരുടെ സ്വത്തുക്കള്‍ എനിമി പ്രോപ്പര്‍ട്ടിയായി കണക്കാക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.

ഈ സ്വത്തുക്കളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. കെ.പി. കുഞ്ഞഹമ്മദ് എന്നയാളിന്റെ സ്വത്തു വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണു കോടതിയിലെത്തിയത്. 1968ലെ എനിമി പ്രോപ്പര്‍ട്ടി നിയമപ്രകാരം സ്വത്തുക്കള്‍ നോക്കിനടത്താന്‍ മാത്രമേ കസ്‌റ്റോഡിയന് അധികാരമുള്ളുവെന്നും ഏറ്റെടുക്കാന്‍ അവകാശമിെല്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് വന്നതോടെ ഈ വിധി അസാധുവാകുമെന്ന് എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസ് വ്യക്തമാക്കി. വിഭജനകാലത്തും 1965ലെയും 1971ലെയും ഇന്ത്യപാക് യുദ്ധങ്ങളെ തുടര്‍ന്നും ഇന്ത്യ വിട്ടു പാക്കിസ്‌നിലെത്തി പാക് പൗരത്വം സ്വീകരിച്ചവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളാണ് ഡിഫന്‍സ് നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് 1968ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എനിമി പ്രോപ്പര്‍ട്ടി നിയമം പാസാക്കി സ്വത്തുവകകളുടെ കൈ.കാര്യ, സംരക്ഷണച്ചുമതല എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനെ ഏല്‍പ്പിച്ചു. ഈ സ്വത്തുക്കളുടെ ക്രയവിക്രയം
നിരോധിക്കുകയും ചെയ്തിരുന്നു.

Tags: malayalam newsindianewsproperty act
ShareTweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies