Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആഴ്ചകൾക്ക് മുന്നേ മുന്നറിയിപ്പ് ലഭിച്ചു; പക്ഷെ അന്നത്തെ ദിവസം തീവ്രത പോരായിരുന്നു; അമിത് ഷായ്ക്ക് പിണറായിയുടെ വിചിത്ര മറുപടി

by Brave India Desk
Jul 31, 2024, 10:06 pm IST
in Kerala, News, India
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിൽ നിരവധി പേർ മരിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാരിന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ആഴ്ചകൾക്ക് മുന്നേ കേന്ദ്രത്തിന്റെ റിപ്പോർട്ട് ലഭിച്ചു എന്നത് സത്യമാണെങ്കിലും, സംഭവം നടന്ന ദിവസം റെഡ് അലേർട്ട് തന്നില്ല എന്ന വിചിത്ര വാദമാണ് പിണറായി വിജയൻ അവതരിപ്പിച്ചത്.

Stories you may like

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

6 സെൻ്റിമീറ്ററിനും 20 സെൻ്റിമീറ്ററിനും ഇടയിലുള്ള മഴയെ സൂചിപ്പിക്കുന്ന ഓറഞ്ച് അലർട്ട് മാത്രമാണ് ഐഎംഡി നൽകിയതെന്നും , അതേസമയം 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്ത മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.

“എന്നാൽ ഒറ്റയടിക്ക് പെയ്ത മഴ അല്ല പ്രധാന ഘടകമെന്നും, പ്രദേശത്ത് കാലങ്ങളായി നിലനിന്നിരുന്ന മണ്ണിടിച്ചൽ ഭീഷണി കാരണം ഏത് നിമിഷവും ദുരന്തം സംഭവിക്കാം എന്ന സാഹചര്യമാണുള്ളതെന്നായിരുന്നു” കേന്ദ്ര മുന്നറിയിപ്പ്. അതിനാൽ തന്നെ ഒരു ദിവസം പെയ്ത മഴയുടെ അളവ് പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

ഉരുൾപൊട്ടലിന് ഒരാഴ്ച മുമ്പെങ്കിലും കേരളത്തിൽ കനത്ത മഴയെ കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിരുന്നതായി ലോക്‌സഭയിലെ ശ്രദ്ധ ക്ഷണിക്കൽ ചർച്ചയ്ക്ക് മറുപടിയായി അമിത് ഷാ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) എട്ട് ടീമുകളെയും ജൂലൈ 23 ന് കേന്ദ്രം വിന്യസിച്ചിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

“ജൂലൈ 18 ന്, കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ജൂലൈ 25 ന്, കനത്ത മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ജൂലൈ 23 ന് തന്നെ, എൻഡിആർഎഫിൻ്റെ എട്ട് ടീമുകളെ മേഖലയിലേക്ക് അയച്ചു.” ഷാ പറഞ്ഞു.

അതായത്, ഏതാണ്ട് ആഴ്ചകൾക്ക് മുമ്പ് തന്നെ വേണ്ട നിർദ്ദേശം കേന്ദ്രം കൊടുത്തതിനു ശേഷമാണ്, അന്നത്തെ ദിവസം “റെഡ് അലേർട്ട്” ഇല്ലായിരുന്നു എന്ന പരിഹാസ്യമായ വാദം കേരളം മുന്നോട്ട് വയ്ക്കുന്നത്

 

Tags: Pinarayi Vijayanamith shahwayanad landslide
Share12
Tweet
SendShare

Latest stories from this section

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

Discussion about this post

Latest News

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് ഒരു ഫുൾ റൗണ്ടാണ്! ആകാശത്തെ 42° രഹസ്യം പുറത്ത്!

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം

ആകാശത്ത് അതിശയമായി അമ്പിളി; സൂപ്പർ ബ്ലൂ മൂൺ ചൊവ്വാഴ്ച ദൃശ്യമാകും

ചന്ദ്രനിൽ പോയാൽ നിമിഷനേരം കൊണ്ട് 10 കിലോയാകും! ഭാരം കുറയ്ക്കാൻ ഇതിലും വലിയ ട്രിക്ക് വേറെയുണ്ടോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies