Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിയോജിപ്പുള്ളവർ വിമർശിക്കും ; പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

by Brave India Desk
Dec 22, 2025, 11:41 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

ബംഗ്ലാദേശിൽ പ്രവാചക നിന്ദ ആരോപിച്ച് ഒരു ഹിന്ദു യുവാവിനെ ഇസ്ലാമിക വാദികൾ തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഡോ. കെ. എസ്. രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകളെ അടിമകളെക്കാൾ താഴെയായി കരുതിയിരുന്ന പ്രവാചകനായ മുഹമ്മദ് വഴിയാത്രക്കാരെ കൊള്ളയടിക്കാനും അനുവദിച്ചിരുന്നു. മുഹമ്മദിൻ്റെ ജീവിതത്തെ വിമർശനാതീതമായി മുസ്ലീങ്ങൾ സ്വീകരിക്കട്ടെ. അമുസ്ലീങ്ങൾ അങ്ങനെ സ്വീകരിക്കണമെന്ന് മുസ്ലീങ്ങൾ ശഠിക്കേണ്ടതില്ല. അദ്ദേഹത്തിൻ്റെ ഒട്ടനവധി ഉദീരണങ്ങളോടും ചെയ്തികളോടും വിയോജിപ്പുള്ളവർ ഉണ്ട്. അവരിൽ പലരും അതിൻ്റെ പേരിൽ മുഹമ്മദിനെ വിമർശിക്കും. അതിനോട് വിയോജിപ്പാകാം എന്നല്ലാതെ പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണ്. അത്തരം പ്രവർത്തികൾ അപലപിക്കപ്പെടണം എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.

ഡോ. കെ. എസ്. രാധാകൃഷ്ണൻ പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

സ്ത്രീകളെ അടിമകളെക്കാൾ താഴെയായി കരുതിയിരുന്ന പ്രവാചകനായ മുഹമ്മദ് വഴിയാത്രക്കാരെ കൊള്ളയടിക്കാനും അനുവദിച്ചിരുന്നു.

വസ്ത്രനിർമാണശാലയിലെ തൊഴിലാളിയായ ദീപൂ ചന്ദ്രദാസിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മരത്തിൽ കെട്ടി തൂക്കി കത്തിച്ചു. സംഭവം ബംഗ്ലാദേശിലെ മൈമേൻ സിങ് ജില്ലയിലാണ് നടന്നത്. ധാക്ക മൈമേൻ സിങ് ഹൈവേയിലെ ദാലുക പ്രദേശത്ത് പകൽ വെളിച്ചത്തിൽ പരസ്യമായിട്ടാണ് ഒരു കൂട്ടം മുസ്ലീങ്ങൾ ദീപുവിനെ തല്ലി കൊന്നതും കെട്ടി തൂക്കിയതും കത്തിച്ചതും. മതനിന്ദ നടത്തി എന്നാണ് ദീപുദാസിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. പ്രവാചക നിന്ദ നടത്തി എന്ന് വിശദീകരണം. പ്രവാചകനിന്ദ ദൈവനിന്ദയാണെന്ന് വ്യാഖ്യാനം. ബംഗ്ലാദേശ് ഇപ്പോൾ ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയാണ്. ശരിയത് നിയമപ്രകാരമാണ് അവർ ഭരണം നടത്തുന്നത്. ശരിയത് നിയമം അനുസരിച്ച് പ്രവാചക നിന്ദ ദൈവനിന്ദയാണ്. കാരണം ലോകത്തിലെ ഒരേ ഒരു ദൈവമായ അല്ലാഹുവിൻ്റെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്. ആ മുഹമ്മദാണ് ദൈവത്തിന് വേണ്ടി ദൈവവചനങ്ങൾ വെളിവാക്കിയത്. ആ വെളിപാടുകളാണ് ഖുർആൻ. ലോകത്തിലെ ഒരേ ഒരു സത്യവേദം ഖുർ ആൻ ആണ്. ബാക്കി വേദഗ്രന്ഥങ്ങൾ എല്ലാം ഹറാമാണ്. ഇസ്ലാമാണ് ഏക ഹലാൽ മതം. അതുകൊണ്ട് മാലോകരെല്ലാം ആ മതം പറയും പ്രകാരം ജീവിക്കണം. അതുപ്രകാരം ജീവിക്കാത്തവരെ ശിക്ഷിക്കാൻ മുസ്ലീങ്ങൾക്ക് അധികാരമുണ്ട്. അത്തരം ഒരു ശിക്ഷാവിധിയാണ് ദീപു ചന്ദ്രനെതിരെ നടപ്പിലാക്കിയത്. ഈ കൃത്യം ജിഹാദാണ്. ജിഹാദികൾക്ക് അല്ലാഹു പ്രതിഫലവും നൽകും. മുസ്ലീങ്ങൾ അങ്ങനെ വിശ്വസിക്കുന്നു.

ലോക ജനസംഖ്യയിൽ മഹാഭൂരിപക്ഷം പേരും ഇസ്ലാമാണ് ഹലാലായ മതം എന്ന് വിശ്വസിക്കുന്നില്ല. അവസാനത്തെ പ്രവാചകൻ മുഹമ്മദ് ആണെന്നും അംഗീകരിക്കുന്നില്ല. അല്ലാഹുവിന് വേണ്ടി ഭൂമിയിലെ മനുഷ്യരെ കൊന്നൊടുക്കി ജിഹാദ് നടത്തണമെന്ന് പറയുന്നത് കാടത്തമാണെന്നും കരുതുന്നു. ജിഹാദിൽ കൊല്ലുന്നവനും ചാകുന്നവനും സ്വർഗ്ഗം കിട്ടുമെന്നും അവരാരും വിശ്വസിക്കുന്നില്ല. വ്യത്യസ്ഥമായി ജീവിക്കാൻ മനുഷ്യർക്ക് അവകാശുണ്ടെന്നും അവർ കരുതുന്നു. ഇസ്ലാം മതം പക്ഷേ, അതിന് എതിരെ പ്രവർത്തിക്കുന്നു. ഇസ്ലാം പറയുന്നത് ലോകം മുഴുവൻ ഇസ്ലാമാകണമെന്നാണ്.

പ്രവാചകനായ മുഹമ്മദ് ചരിത്രപുരുഷനാണ്. ഒരു ചരിത്രപുരുഷനും വിമർശനാതീതനാണെന്ന് യുക്തി ബോധമുള്ളവർ അംഗീകരിക്കില്ല. മുഹമ്മദിൻ്റെ ജീവിതത്തെ വിമർശനാതീതമായി മുസ്ലീങ്ങൾ സ്വീകരിക്കട്ടെ. അമുസ്ലീങ്ങൾ അങ്ങനെ സ്വീകരിക്കണമെന്ന് മുസ്ലീങ്ങൾ ശഠിക്കേണ്ടതില്ല. അങ്ങനെ കരുതിയാൽ അത് നടക്കില്ല. ലോകം മുഴുവൻ ജമാത്തെ ഇസ്ലാമി ഭരിച്ച് തുടങ്ങിയാൽ മാത്രമെ അങ്ങനെ നടക്കുകയുള്ളു. അടിമകൾ, ക്രിസ്ത്യാനികൾ, ജ്യൂതന്മാർ, ബിംബാരാധകർ, ബഹുദൈവവിശ്വാസികൾ, എന്നിവരെല്ലാം ഹറാമികളാണെന്നും ദൈവനിന്ദകരാണെന്നും മുസ്ലീങ്ങൾ കരുതിക്കൊള്ളട്ടെ. അതു മാത്രമാണ് ശരിയെന്നും ആ ശരി എല്ലാവരും അംഗീകരിക്കണമെന്നും പറഞ്ഞാൽ അത് ശരിയാകില്ല. അമുസ്ലീങ്ങൾ ഈ ശരിയെ അംഗീകരിക്കണം എന്നും ശഠിക്കരുത്.

പ്രവാചകനായ മുഹമ്മദ് പതിനൊന്നു വിവാഹം കഴിച്ചു. അദ്ദേഹത്തിൻ്റെ വധുക്കളുടെ കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉണ്ടായിരുന്നു. സ്ത്രീകളെ അടിമകളെക്കാൾ താഴെയായിട്ടാണ് പ്രവാചകൻ കരുതിയിരുന്നത്. വഴിയാത്രക്കാരെ കൊള്ളയടിക്കാനും പ്രവാചകൻ അനുവദിച്ചിരുന്നു. ഇങ്ങനെ അദ്ദേഹത്തിൻ്റെ ഒട്ടനവധി ഉദീരണങ്ങളോടും ചെയ്തികളോടും വിയോജിപ്പുള്ളവർ ഉണ്ട്. അവരിൽ പലരും അതിൻ്റെ പേരിൽ മുഹമ്മദിനെ വിമർശിക്കും. അതിനോട് വിയോജിപ്പാകാം എന്നല്ലാതെ പ്രവാചക വിമർശനം ദൈവനിന്ദയാണെന്ന് കല്പിച്ചു കൊണ്ട് മനുഷ്യരെ കൊല്ലാനിറങ്ങുന്നത് കാടത്തമാണ്. അത്തരം പ്രവർത്തികൾ അപലപിക്കപ്പെടണം.

എന്നാൽ, മലയാള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തില്ല. മലയാള ചാനലുകൾ ഇതിനെ കുറിച്ച് ചർച്ച സംഘടിപ്പിച്ചില്ല. ചാനൽ അവതാരകർ ഗൽഗദം കൊണ്ട് വ്യസനം പൂണ്ടില്ല. ആരും അതിൽ കണ്ണീരൊഴുക്കിയില്ല. മനുഷ്യാവകാശ പ്രവർത്തകർ മൗനം പൂണ്ടു. സാംസ്കാരിക നായകർ സംഘം ചേർന്ന് പ്രതികരിച്ചില്ല. വിപ്ലവകാരികളായ കന്യാസ്ത്രീകളും പാതിരിമാരും മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചില്ല. എന്താണ് കാരണം. ഉത്തരം ലളിതം തല്ലിക്കൊന്ന് ചുട്ടുകരിച്ചത് ഹിന്ദുവിനെയാണ്. ചുട്ടു കൊന്നതാകട്ടെ മുസ്ലീങ്ങളുമാണ്. ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണ് എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇസ്ലാമിനോടാകട്ടെ ഇവർ പലവിധത്തിൽ കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് മൂലം ഇല്ലാമിനെ എതിർക്കാൻ അവർ ഭയക്കുന്നു. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: bangladeshdr.ks radhakrishnanBangladesh protests
ShareTweetSendShare

Latest stories from this section

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies