ഡല്‍ഹി: കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പുതിയ കാര്‍ഷക നിയമത്തിനെതിരെ രാഹുല്‍ ഗാന്ധി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റില്‍ ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അദീര്‍ രഞ്ജന്‍ ചൗധരിയും പങ്കെടുത്തില്ല. ഇവര്‍ രാജ്യത്തിനോട് സമര്പ്പിതരല്ലെന്നും ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി.
Discussion about this post