വരൾച്ച രൂക്ഷമായതോടെ ചെന്നൈയിൽ അയൽസംസ്ഥാനങ്ങളിൽ നിന്നും വെളളമെത്തിക്കാൻ സംസ്ഥാന സർക്കാർ. കേരളം
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന. അതേസമയം ജലക്ഷാമം നേരിടുന്നതിൽ സർക്കാർ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഡി.എം.കെ പ്രതിഷേധിക്കും.
ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നിൽ് മാത്രമാണ് ഇപ്പോൾ കുറച്ചെങ്കിലും വെള്ളമുള്ളത്. വരണ്ട തടാകങ്ങളിൽ മീനുകള്‍ ഉൾപ്പടെ ചത്ത് കിടക്കുന്നു. ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നല്‍കില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടർ ടാങ്കർ് വിതരണക്കാ . നഗരത്തിൽ പലയിടങ്ങളിലും രാത്രി വൈകിയും സ്ത്രീകള്‍ ഉൾപ്പടെ പ്രതിഷേധവുമായി റോഡിലറങ്ങി.
സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും ശുചിമുറികളിലും് പോലും വേണ്ടത്ര വെള്ളമില്ല.
Discussion about this post