Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഡല്‍ഹിയിലേത് വംശഹത്യയെന്ന നുണ പൊളിഞ്ഞു: മരിച്ചവരുടെ പേരുകള്‍ പറയും യാഥാര്‍ത്ഥ്യം, കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് വെടിവെപ്പില്‍

by Brave India Desk
Feb 29, 2020, 12:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹിയിൽ നടന്ന കലാപത്തെ വംശഹത്യയായി ചിത്രീകരിക്കാനുള്ള ശ്രമം വിഫലമാകുന്നു. ഡൽഹി പോലീസ്, കലാപത്തിൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടതാണ്‌ കാരണം. ഡൽഹി കലാപത്തിൽ മരിച്ച 37 പേരിൽ 35 പേരും സാധാ പൗരന്മാരാണ്.ബാക്കിയുള്ള ഒരാൾ രത്തൻ ലാലെന്ന ഹെഡ്കോൺസ്റ്റബിളാണ്, മറ്റൊരാൾ അങ്കിത് ശർമയെന്ന ഐബി ഉദ്യോഗസ്ഥനും.

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ നടന്ന കലാപത്തിന് മുസ്ലിം വംശഹത്യയുടെ മുഖം കൊടുക്കാനുള്ള മാധ്യമങ്ങളുടെയും പാർട്ടികളുടെയും പ്രയത്നത്തെ നിഷ്ഫലമാക്കിക്കൊണ്ടാണ് മരിച്ചവരിൽ 15 മുസ്ലിംകളോടൊപ്പം 10 ഹിന്ദുക്കളും ഉണ്ടെന്ന പോലീസ് റിപ്പോർട്ട് പുറത്തുവന്നത്.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളടക്കം മുസ്ലീംങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നുവെന്ന പ്രചരണമാണ് അഴിച്ചുവിടുന്നത്.മരിച്ചവരിൽ രത്തൻ ലാലടക്കം 21 പേർ വെടിയേറ്റാണ് മരിച്ചിരിക്കുന്നത് നാലു പേർ കുത്തേറ്റും മൂന്നു പേർ പൊള്ളലേറ്റുമാണ് മരിച്ചിരിക്കുന്നത്.

Stories you may like

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

Tags: delhi police
Share384TweetSendShare

Latest stories from this section

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

Discussion about this post

Latest News

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies