Sunday, December 7, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”സ്‌ക്രിപ്റ്റ് എഴുതാനെന്ന് പറഞ്ഞാണ് അവര്‍ മകളെ കൊണ്ടു പോയത്, അവള്‍ ആത്മഹത്യ ചെയ്യില്ല”: വെളിപ്പെടുത്തലുമായി അഞ്ജനയുടെ അമ്മ

by Brave India Desk
May 22, 2020, 03:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസര്‍കോഡ്: മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന അഞ്ജനയുടെ അമ്മ. മകളുടേത് കൊലപാതകമാണെന്നും അവള്‍ ആത്മഹത്യചെയ്യില്ലെന്നും അമ്മ മിനി വെളിപ്പെടുത്തി മരണത്തിന്റെ തലേ ദിവസം വിളിച്ച് ഗോവയില്‍ നിന്ന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അമ്മ പറഞ്ഞു. കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഗോവയില്‍ മരണപ്പെട്ട സംഭവത്തില്‍ ഇടത് തീവ്ര സംഘടനാ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിറകെയാണ് അമ്മയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മിനി പോലിസില്‍ പരാതി നല്‍കിയിരുന്നു.

സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയതെന്ന് മിനി വെളിപ്പെടുത്തി. ഒരിക്കലും അവള്‍ ആത്മഹത്യ ചെയ്യില്ല. അവള്‍ അത്രയ്ക്ക് തന്റേടിയായിരുന്നു. അത്രയ്ക്ക് മിടുക്കിയായിരുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്നു എന്റെ മകള്‍ക്ക്. പക്ഷെ അവരുടെ ചതിക്കുഴിയില്‍ എന്റെ മകള്‍പ്പെട്ടുപോയി. മരണത്തിന്റെ തലേദിവസം മകള്‍വിളിച്ചിരുന്നുവെന്നും വീട്ടിലെ വിശേഷമെല്ലാം അന്വേഷിച്ചാണ് ഫോണ്‍ കട്ട് ചെയ്തതെന്നും മിനി പറഞ്ഞു. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം .ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു.

Stories you may like

ആവേശം വാനോളം : ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

ഐഎഎസുകാരിയാവാന്‍ മോഹിച്ച അഞ്ജന എത്തിപ്പെട്ടത് നിഗൂഡസംഘത്തിന്റെ വലയിലെന്നും അമ്മ പറഞ്ഞു. കാസര്‍കോട് നീലേശ്വരം സ്വദേശിനി അജ്ഞന കഴിഞ്ഞ മേയ് 13ന് രാത്രി മരിച്ചതായാണ് കൂടെയുണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. മകള്‍ മരിച്ചതല്ലെന്നും അവളെ കൊന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.
ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് നഷ്ടപ്പെട്ടതോടെ അമ്മ മിനിയുടെ തണലിലാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞത്. എസ് എസ്എല്‍സിക്ക് മുഴുവന്‍ എപ്ലസും പ്രിഡഗ്രിക്ക് സയന്‍സ് വിഷയത്തില്‍ 90 ശതമാനം മാര്‍ക്കും വാങ്ങി ജയിച്ച അഞ്ജന ഐഎഎസ് മോഹത്തോടെയാണ് തുടര്‍ പഠനത്തിനായി ബ്രണ്ണന്‍ കോളജ് തിരഞ്ഞെടുത്തത്. മകളെ കാണാതായതോടെ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ അമ്മ നല്‍കിയ പരാതി കോടതിയിലെത്തിയതോടെ മുന്‍നക്‌സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗിയുടെ കൂടെ അഞജനയെ വിട്ടയച്ചു. കോഴിക്കോട് താമസിച്ചുവരികയായിരുന്ന അഞ്ജന ലോക്ഡൗണിന് മുന്‍പ് ഏതാനും സുഹൃ്ത്തുക്കളുടെ കൂടെ ഗോവയിലേക്ക് കടന്നു. ഗോവയിലെത്തിയ ശേഷം കൂട്ടുകാര്‍ ശരിയല്ലെന്നും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചതിന്റെ പിറ്റേന്നാണ് അഞ്ജന മരിച്ചതായി വിവരം ലഭിച്ചത്.

ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടതായും മിനി പറയുന്നു. ചില അര്‍ബന്‍നക്‌സല്‍, മതമൗലികവാദ സംഘടന അംഗങ്ങള്‍ എന്നിവര്‍ ആസൂത്രിതമായി പെണ്‍ കുട്ടികളെ വലയിലാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവരുടെ വലയില്‍ അകപ്പെട്ട അവസാന കണ്ണിയാണ് അഞ്ജന എന്നാണ് ആരോപണം. അതേസമയം അഞ്ജനയുടെ മരണത്തിനുത്തരവാദി വീട്ടുകാരാണെന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്നുവെന്നും ആരോപണുമുണ്ട്.

Tags:
Share1TweetSendShare

Latest stories from this section

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

ആവേശം വാനോളം : ആദ്യഘട്ടത്തിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ

കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies