Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു

by Brave India Desk
Dec 8, 2022, 11:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി;ജല്ലിക്കെട്ട് കേസിൽ വാദം പൂർത്തിയായി കോടതി വിധി പറയാനായി മാറ്റിവെച്ചു.മഹാരാഷ്ട്ര ,കർണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട് ആചാരത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലാണ് സുപ്രിംകോടതി വാദം കേട്ടത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

ജെല്ലിക്കെട്ട് ആചാരത്തിന് 2014 ൽ സുപ്രിംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളും നിയമം ഉണ്ടാക്കി അതിന് നിയമപരിരക്ഷ നേടുകയും ചെയ്തു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമത്തെ ചോദ്യം ചെയ്ത് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്. പുതിയ നിയമത്തിൻറെ കീഴിൽ മൃഗങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കമെന്നാണ് അതാത് സംസ്ഥാനങ്ങൾ സുപ്രിംകോടതിൽ വാദിക്കുന്നത്. ഏഴു ദിവസമാണ് ഹർജിയിൽ വാദം നടന്നത്.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ഹർജിയിൽ കൂടുതൽ സുരക്ഷാമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. നിയമങ്ങൾ ലംഘിച്ചാൽ മൃഗങ്ങൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കില്ല.അതുകൊണ്ട് മൃഗങ്ങളുടെ അവകാശങ്ങൾ കൃത്യമായി വിശദമാക്കണം. മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങളുണ്ടാവണമെന്നും കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു.

ജെല്ലിക്കെട്ട് മത്സരങ്ങളെ തുടർന്ന് മനുഷ്യർക്കും കാളകൾക്കും ജീവൻ നഷ്ടമാകുന്നുണ്ടെന്നാണ്  പീപ്പിൾസ് ഫോർ എത്തിക്കൽ ട്രീറ്റ്മെൻര് ഓഫ് അനിമൽസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ അറിയിച്ചത്.ഇതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും വാർത്തകളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. ഇതൊരു രക്ത കായിക വിനോദം എന്നാണ് ശ്യാം ദിവാൻ കോടതിയിൽ വാദിച്ചത്.

എന്നാൽ ആ പരാമർശം തെറ്റാണെന്ന് കോടതി വാദിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവർ ആയുധം ഉപയോഗിച്ചല്ല അത് ചെയ്യുന്നതെന്നും രക്തക്കളിയാണെന്ന് അഭിപ്രായമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പർവ്വതാരോഹണം അപകടകരമാണ്. ആളുകൾ മലകയറുമ്പോൾ മരിക്കുന്നുണ്ട്.എന്നുകരുതി പർവ്വതാരോഹണം തടയാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു.മനുഷ്യരുടെ സാഹസിക സ്വഭാവത്തെ തടയാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പെറ്റയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ തമിഴ്നാട് സർക്കാരും തയ്യാറായില്ല. തമിഴ്നാട് സർക്കാരിന് വേണ്ടി അഭിഭാഷകരായ കബിൽ സിബൽ, രാകേഷ് ദ്വിവേദി, മുകുൾ റോത്തഗി, എന്നിവരാണ് കോടതിയിൽ ഹാജരായത്.മഹാരാഷ്ട്രയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്തയും, കർണ്ണാടകയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നിഖിൽ ഗോയലുമാണ് കോടതിയിൽ ഹാജരായത്.

Tags: Supreme Courtjellikkettu
Share38TweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies