കാസര്‍ഗോഡ് ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍ . കാസര്‍ഗോഡ് എച്ചിലടുക്കം സ്വദേശിയായ മുരളിയെയാണ് കസ്റ്റഡിയിലെടുത്തത് .
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മുരളി ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവര്‍ ആണിപ്പോള്‍ പിടിയിലായ മുരളി . മുന്‍പ് ശാസ്താ ഗംഗാധരന്റെ മകൻ ഗിജിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു.
കേസിൽ ഇതുവരെ ഏഴുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. .
Discussion about this post