Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അന്ന് സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ; ഇന്ന് എഐ ക്യാമറ വിവാദവും; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ ചർച്ചകൾ സജീവം

by Brave India Desk
May 9, 2023, 11:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരി കൊളുത്തിയത് ചൂടേറിയ ചർച്ചകൾക്ക്. 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടയ്ക്കാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ സെക്ഷൻ ഓഫീസിൽ തീപിടുത്തം ഉണ്ടായത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ഫയലുകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സെക്ഷനായിരുന്നു ഇത്.

മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും വിദേശയാത്രാ വിവരങ്ങൾ സൂക്ഷിക്കുന്നതാണ് പ്രോട്ടോകോൾ സെക്ഷൻ. സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ മനപ്പൂർവ്വം തീയിട്ടതാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ അന്നേ ഉന്നയിച്ചിരുന്നു. കംപ്യൂട്ടർ കേബിളിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സർക്കാർ അന്ന് മുതൽ പറഞ്ഞിരുന്നതെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ഇതല്ലെന്നാണ് പറയുന്നത്.

Stories you may like

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും സംഭവം അന്വേഷിച്ചിരുന്നു. തീപിടുത്തം അട്ടിമറിയല്ലെന്നും ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഇതിൽ നിന്നും ഫയലുകളിലേക്കും കർട്ടനിലേക്കും തീപിടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്. 2020 ഓഗസ്റ്റിലായിരുന്നു ഈ തീപിടുത്തം ഉണ്ടായത്.

ഇന്ന് നോർത്ത് സാൻവിച്ച് ബ്ലോക്കിൽ മൂന്നാം നിലയിൽ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. പക്ഷെ തീപിടുത്തത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പഴയ സംഭവം ചൂണ്ടിക്കാട്ടിയുളള ചർച്ചകൾ സജീവമായി. എഐ ക്യാമറ വിവാദവും കെൽട്രോണുമായുളള ഇടപാടും അഴിമതിയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. ഇതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.

Tags: fireKerala Secretariat
Share10TweetSendShare

Latest stories from this section

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിപ്പിക്കേണ്ടത്? മന്ത്രിയുടെ ശൈലി ശരിയല്ല:വിമർശനവുമായി സമസ്ത അദ്ധ്യക്ഷൻ

Discussion about this post

Latest News

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies