Saturday, January 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അന്ന് സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ; ഇന്ന് എഐ ക്യാമറ വിവാദവും; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ ചർച്ചകൾ സജീവം

by Brave India Desk
May 9, 2023, 11:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരി കൊളുത്തിയത് ചൂടേറിയ ചർച്ചകൾക്ക്. 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടയ്ക്കാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ സെക്ഷൻ ഓഫീസിൽ തീപിടുത്തം ഉണ്ടായത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ഫയലുകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സെക്ഷനായിരുന്നു ഇത്.

മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും വിദേശയാത്രാ വിവരങ്ങൾ സൂക്ഷിക്കുന്നതാണ് പ്രോട്ടോകോൾ സെക്ഷൻ. സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ മനപ്പൂർവ്വം തീയിട്ടതാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ അന്നേ ഉന്നയിച്ചിരുന്നു. കംപ്യൂട്ടർ കേബിളിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സർക്കാർ അന്ന് മുതൽ പറഞ്ഞിരുന്നതെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ഇതല്ലെന്നാണ് പറയുന്നത്.

Stories you may like

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും സംഭവം അന്വേഷിച്ചിരുന്നു. തീപിടുത്തം അട്ടിമറിയല്ലെന്നും ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഇതിൽ നിന്നും ഫയലുകളിലേക്കും കർട്ടനിലേക്കും തീപിടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്. 2020 ഓഗസ്റ്റിലായിരുന്നു ഈ തീപിടുത്തം ഉണ്ടായത്.

ഇന്ന് നോർത്ത് സാൻവിച്ച് ബ്ലോക്കിൽ മൂന്നാം നിലയിൽ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. പക്ഷെ തീപിടുത്തത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പഴയ സംഭവം ചൂണ്ടിക്കാട്ടിയുളള ചർച്ചകൾ സജീവമായി. എഐ ക്യാമറ വിവാദവും കെൽട്രോണുമായുളള ഇടപാടും അഴിമതിയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. ഇതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.

Tags: fireKerala Secretariat
Share10TweetSendShare

Latest stories from this section

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

Discussion about this post

Latest News

സിനിമയിലെ വില്ലന്മാരുടെ കയ്യിൽ ഐഫോൺ കാണില്ല; ആപ്പിളിന്റെ കടുത്ത നിബന്ധനയെ കുറിച്ച് അറിയാമോ?

സിനിമയിലെ വില്ലന്മാരുടെ കയ്യിൽ ഐഫോൺ കാണില്ല; ആപ്പിളിന്റെ കടുത്ത നിബന്ധനയെ കുറിച്ച് അറിയാമോ?

ബ്ലാസ്റ്റേഴ്‌സ് കോട്ടയുടെ കാവൽക്കാരൻ, സെനഗലിൽ നിന്ന് സൂപ്പർതാരം ഇനി മഞ്ഞക്കുപ്പായമണിയും

ബ്ലാസ്റ്റേഴ്‌സ് കോട്ടയുടെ കാവൽക്കാരൻ, സെനഗലിൽ നിന്ന് സൂപ്പർതാരം ഇനി മഞ്ഞക്കുപ്പായമണിയും

ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്

ആയുധം ഉപേക്ഷിച്ച കമ്യൂണിസ്റ്റ് ഭീകരർ ഇനി കുടുംബനാഥന്മാർ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തി പുതുജീവിതത്തിലേക്ക്

ഇതാണ് സൗഹൃദം, സഞ്ജു സാംസന്റെ ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെ പങ്കുവെച്ചത് വമ്പൻ ആവേശം; എന്റെ തമ്പിയുടെ കാര്യത്തിൽ ഹാപ്പിയെന്ന് ഇതിഹാസം

നെറ്റ്സിൽ ബുംറയ്ക്കെതിരെ സിക്സർ മഴ; സ്പിന്നിനെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി സഞ്ജു സാംസൺ

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ബാങ്ക് ലോക്കറിലെ സ്വർണം സുരക്ഷിതമാണോ? നഷ്ടമുണ്ടായാൽ ലഭിക്കുക വാടകയുടെ 100 ഇരട്ടി മാത്രം; ഇടപാടുകാർ അറിയേണ്ട കാര്യങ്ങൾ

 അത്ഭുതമായി ബുള്ളറ്റ് ട്രെയിൻ പാലം; മെട്രോ തുരങ്കത്തിന് മുകളിൽ 100 മീറ്റർ നീളമുള്ള ഭീമൻ ഉരുക്ക് പാലം സജ്ജം, ഇത് നവഭാരതത്തിന്റെ കുതിപ്പ്

 അത്ഭുതമായി ബുള്ളറ്റ് ട്രെയിൻ പാലം; മെട്രോ തുരങ്കത്തിന് മുകളിൽ 100 മീറ്റർ നീളമുള്ള ഭീമൻ ഉരുക്ക് പാലം സജ്ജം, ഇത് നവഭാരതത്തിന്റെ കുതിപ്പ്

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies