Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അന്ന് സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ; ഇന്ന് എഐ ക്യാമറ വിവാദവും; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ ചർച്ചകൾ സജീവം

by Brave India Desk
May 9, 2023, 11:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരി കൊളുത്തിയത് ചൂടേറിയ ചർച്ചകൾക്ക്. 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടയ്ക്കാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ സെക്ഷൻ ഓഫീസിൽ തീപിടുത്തം ഉണ്ടായത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ഫയലുകൾ ഉൾപ്പെടെ സൂക്ഷിക്കുന്ന സെക്ഷനായിരുന്നു ഇത്.

മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും വിദേശയാത്രാ വിവരങ്ങൾ സൂക്ഷിക്കുന്നതാണ് പ്രോട്ടോകോൾ സെക്ഷൻ. സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ മനപ്പൂർവ്വം തീയിട്ടതാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ അന്നേ ഉന്നയിച്ചിരുന്നു. കംപ്യൂട്ടർ കേബിളിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സർക്കാർ അന്ന് മുതൽ പറഞ്ഞിരുന്നതെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ഇതല്ലെന്നാണ് പറയുന്നത്.

Stories you may like

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും സംഭവം അന്വേഷിച്ചിരുന്നു. തീപിടുത്തം അട്ടിമറിയല്ലെന്നും ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഇതിൽ നിന്നും ഫയലുകളിലേക്കും കർട്ടനിലേക്കും തീപിടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറഞ്ഞത്. 2020 ഓഗസ്റ്റിലായിരുന്നു ഈ തീപിടുത്തം ഉണ്ടായത്.

ഇന്ന് നോർത്ത് സാൻവിച്ച് ബ്ലോക്കിൽ മൂന്നാം നിലയിൽ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഫയലുകൾ ഒന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. പക്ഷെ തീപിടുത്തത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പഴയ സംഭവം ചൂണ്ടിക്കാട്ടിയുളള ചർച്ചകൾ സജീവമായി. എഐ ക്യാമറ വിവാദവും കെൽട്രോണുമായുളള ഇടപാടും അഴിമതിയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. ഇതാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്.

Tags: Kerala Secretariatfire
Share10TweetSendShare

Latest stories from this section

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

Discussion about this post

Latest News

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

നീയൊക്കെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഇതൊരു അവധിക്കാലമല്ല; പ്രമുഖരെ കൊട്ടി ഗംഭീറിന്റെ അഭിപ്രായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies