Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘തിരുമനസ്സ്, രാജ്ഞി എന്നിവ നിഷിദ്ധവും ജനാബ്, മൗലവി എന്നിവയെല്ലാം സ്വീകാര്യവും ആവുന്ന കാലം’ ; ശ്രദ്ധേയമായി ഒരു പത്രപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Nov 13, 2023, 08:30 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണക്കത്തിലെ ചില പദപ്രയോഗങ്ങളുടെ പേരിൽ വലിയ വിവാദങ്ങളാണ് ചിലർ സൃഷ്ടിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിന്റെ ക്ഷണക്കത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ ഹേർ ഹൈനസ് എന്ന് സംബോധന ചെയ്തതിൽ ഇടതുപക്ഷ അണികളുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പാണ് ഉയർന്നത്. വിവാദങ്ങളെ തുടർന്ന് രാജകുടുംബാംഗങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പത്രപ്രവർത്തകനായ റെജികുമാർ. തിരുവിതാംകൂർ രാജകുടുംബത്തിൽ ഉള്ളവരുടെ അറിവോ സമ്മതമോ കുറ്റമോ അല്ലാത്ത ഒരു കാര്യത്തിൽ അവർ അപമാനിക്കപ്പെടുകയാണെന്നാണ് റെജികുമാർ വ്യക്തമാക്കുന്നത്.

റെജികുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

ചിത്തിര തിരുന്നാൾ മഹാരാജാവായിരുന്നു.
സർ സി.പി. രാമസ്വാമി അയ്യർ ദിവാനും.
അപ്പോൾ ഇന്നത്തെ തലമുറ എങ്ങനെ വിളിക്കണം?
മിസ്റ്റർ ബാലരാമവർമ, മിസ്റ്റർ പ്രൈം മിനിസ്റ്റർ..?

ദളവയായിരുന്നു വേലുത്തമ്പി. സർവസൈന്യാധിപൻ.
ആ ദളവയെ ഇന്ന് എങ്ങനെ വിളിക്കണം?
മിസ്റ്റർ ഡിഫൻസ് മിനിസ്റ്റർ എന്നോ..?

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഒരു ക്ഷണക്കത്തിലെ തിരുമനസ്, രാജാവ്, രാജ്ഞി, ഹെർ ഹൈനസ്, അവർകൾ തുടങ്ങിയ പ്രയോഗങ്ങളാണല്ലോ പ്രശ്നം. അവരെ അങ്ങനെ വിളിക്കാൻ പിടില്ലത്രെ. അത് അടിമത്തത്തിന്‍റെ പ്രതീകങ്ങളത്രെ..!

പക്ഷേ,
ഇതു ബാധകമാകുന്നത് തിരുവിതാംകൂറിലെ രാജാക്കന്മാർക്കും രാജ്ഞിമാർക്കും മാത്രമാണോ?

വഖഫ് ബോർഡിൻ്റെ എഴുത്തുകുത്തുകളിൽ Mr./ Mrs./ Ms. എന്നൊക്കെയാണോ ഓരോ പേരിനൊപ്പവും ചേർക്കുന്നത്? ജനാബ്, മൗലവി, മുസലിയാർ, ഹാജി എന്നൊക്കെ എഴുതുന്നത് നവ ജനാധിപത്യ രീതിയാണോ? അവരുടെ സ്കൂൾ സർട്ടിഫിക്കറ്റിലെ പേരിട്ടാൽ പോരേ?

ടിപ്പുവിനെ സുൽത്താൻ എന്നും, അക്ബറിനെ ചക്രവർത്തി എന്നും (അക്ബർ ദ ഗ്രേറ്റ്!), കുഞ്ഞഹമ്മദ് എന്ന മാപ്പിള കലാപ നേതാവിനെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നും, ഇന്ത്യയെ കീഴടക്കാനെത്തിയ അലക്സാണ്ടറെ ”അലക്സാണ്ടർ ചക്രവർത്തി ദ ഗ്രേറ്റ്” എന്നുമൊക്കെ വിളിക്കാമോ? വിളിച്ചാൽ നവഖേരളീയ പൊലീസ് പിടിക്കുമോ?

പുണ്യശ്ലോകനായ വാകയിലച്ചൻ, ചാവറയച്ചൻ എന്നൊക്കെ ‘ദേശാഭിമാനി’യിൽ പോലും അച്ചടിച്ചുവരാറുണ്ട്. പുണ്യശ്ലോകൻ എന്ന് ചിത്തിര തിരുന്നാളിനെ വിശേഷിപ്പിച്ചാൽ മഹാപരാധം..!

1. ഈ ”രാജ- രാജ്ഞികൾ” ഒന്നുമല്ല ഈ നോട്ടിസിനും ഫലകത്തിനും ഉത്തരവാദികൾ.
2. അവർ പറഞ്ഞിട്ടല്ല ഈ വിശേഷണങ്ങളൊക്കെ നോട്ടീസിലും ഫലകത്തിലും എഴുതിയത്.
3. ഇതൊക്കെ ഉണ്ടാക്കിയവർ അവരെ ഇത്തരം വിശേഷണങ്ങളിട്ട് വിളിച്ചു. അത് സിപിഎം ദേവസ്വം ബോർഡിന്‍റെ അധികാരികൾ തന്നെയാണ്.
4. എന്നിട്ടും തങ്ങളറിയാത്തതോ, ചെയ്യാത്തതോ, തങ്ങൾക്ക് അധികാരമില്ലാത്തതോ ആയ കാര്യങ്ങളിൽ കുറ്റം അവർക്കു മേൽ ചാർത്തുന്നു.
5. ഒരർഥത്തിൽ, അവരുടേതായ അറിവോ സമ്മതമോ കുറ്റമോ അല്ലാത്ത ഒരു കാര്യത്തിൽ അവർ എത്രത്തോളം അപമാനിക്കപ്പെടുകയാണ്..!

സഖാക്കളേ,
നിങ്ങളെങ്ങോട്ടാണ് ഈ പോക്ക്?
ഹമാസ് ഭീകരരുടെ ഗാസയിലെ തുരങ്കങ്ങളിലേക്കോ?

Tags: thiruvithamkoor dewasam boardkshetra praveshana vilambara dinam
Share6TweetSendShare

Latest stories from this section

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

Discussion about this post

Latest News

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ഇരുട്ടിന്റെ വേട്ടക്കാരൻ: 80-കളിലെ റിപ്പർ ഭീതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies