Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സിൽക്യാര തുരങ്കത്തിൽ നിന്നും തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചു തുടങ്ങി ; തുരങ്കത്തിൽ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റും

by Brave India Desk
Nov 28, 2023, 07:53 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തേക്ക് എത്തിക്കൽ ആരംഭിച്ചു. തുരങ്കത്തിന്റെ പ്രധാന ഭാഗത്തു വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആയിരിക്കും തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുക. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തുരങ്കത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നരയോടെ സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് ബൻസി ധർ തിവാരി ഡ്രില്ലിംഗ് പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. തുരന്ന പാസേജിൽ എസ്‌കേപ്പ് പൈപ്പ് സ്ഥാപിച്ചതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥിരീകരിച്ചു. എല്ലാ തൊഴിലാളികളെയും ഉടൻ പുറത്തെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

തൊഴിലാളികളെ പുറത്തേക്ക് എത്തിക്കുമ്പോൾ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യത്തിനായി നിരവധി ആംബുലൻസുകൾ ആണ് തുരങ്കത്തിനു മുൻപിലായി കാത്തുനിൽക്കുന്നത്. സിൽക്യാര തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് പൈപ്പ് സ്ഥാപിച്ചശേഷം സ്ട്രക്ചർ വഴിയാണ് തൊഴിലാളികളെ പുറത്തേക്ക് എത്തിക്കുന്നത്.

എൻഡിആർഎഫ് സംഘവും വൈദ്യസഹായത്തിനുള്ള സംഘവും തുരങ്കത്തിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. 41 തൊഴിലാളികളെയാണ് പുറത്തെത്തിക്കാനുള്ളത്. തൊഴിലാളികളുടെ കുടുംബാംഗങ്ങളും തുരങ്കത്തിനു മുന്നിലായി കാത്തുനിൽക്കുന്നുണ്ട്. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ആണ് ഇന്ന് അവസാനമാകുന്നത്.

Tags: UTTARKASHI TUNNEL COLLAPSE
Share7TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies