Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“നിനക്കൊന്നും ഹിന്ദി അറിയില്ലേ” ? ഇൻഡി സഖ്യ യോഗത്തിൽ ഡി എം കെ നേതാക്കളോട് ചൂടായി നിതീഷ് കുമാർ. അപമാനിതനായി സ്റ്റാലിൻ

ബി ജെ പി ക്കെതിരെ ജനങ്ങളെ ഒന്നിക്കാൻ നടക്കുന്ന ഇൻഡി മുന്നണിക്ക്, സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഒരു യോജിപ്പും ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നിതീഷ് കുമാറിന്റെ രോഷ പ്രകടനം.

by Brave India Desk
Dec 20, 2023, 02:06 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: തന്റെ പ്രസ്താവനയുടെ പരിഭാഷ ആവശ്യപ്പെട്ട ഡിഎംകെ നേതാക്കളോട് ക്ഷുഭിതനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണെന്നും, ബ്രിടീഷുകാരെ മുമ്പേ തന്നെ ഇവിടെ നിന്നും ഓടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണം എന്ന് പറഞ്ഞാണ് ബീഹാർ മുഖ്യമന്ത്രി ഡി എം കെ യുടെ തമിഴ് നേതാക്കളെ അപമാനിച്ചത്.

ഡി എം കെ, എ ഐ എ ഡി എം കെ മുതലായ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന രാഷ്ട്രീയ ആദർശം ദ്രാവിഡ തമിഴ് മുന്നേറ്റമാണ്. തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ മുന്നേറ്റങ്ങൾ പ്രബലമാണെന്നു മാത്രമല്ല, ഹിന്ദി നോർത്ത് ഇന്ത്യൻ വിരുദ്ധതയിലൂന്നിയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

Stories you may like

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

ബി ജെ പി ക്കെതിരെ ജനങ്ങളെ ഒന്നിക്കാൻ നടക്കുന്ന ഇൻഡി മുന്നണിക്ക്, സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഒരു യോജിപ്പും ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നിതീഷ് കുമാറിന്റെ രോഷ പ്രകടനം.

ഡിഎംകെ നേതാക്കൾ നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞതിന്റെ വിവർത്തനം ആവശ്യപ്പെട്ടതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി . ഡിഎംകെ മേധാവി എം കെ സ്റ്റാലിനും ടി ആർ ബാലുവും യോഗത്തിൽ പങ്കെടുത്തിരുന്നു. ഡി എം കെ നേതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് ആർജെഡിയുടെ മനോജ് കെ ഝാ നിതീഷിന്റെ സംഭാഷണം പരിഭാഷപ്പെടുത്തി തുടങ്ങിയപ്പോഴാണ് നിതീഷ് കുമാർ ക്ഷുഭിതനാകുന്നത്.

ദേശീയ ഭാഷയായ ഹിന്ദി പഠിക്കണമെന്ന് അദ്ദേഹം ഡിഎംകെ നേതാക്കളോട് പറഞ്ഞു, രാജ്യം ബ്രിട്ടീഷുകാരെ പണ്ടേ തള്ളിക്കളഞ്ഞെന്നും കൊളോണിയൽ അവശിഷ്ടങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവർത്തനം നിർത്തിവയ്ക്കാൻ മനോജ് ഝയോട് പറയുകയും തുടർന്ന് തന്റെ പരാമർശങ്ങളുമായി മുന്നോട്ട് പോവുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള ദേഷ്യമാണ് നിതീഷ് കുമാർ പ്രകടിപ്പിച്ചതെന്നും സൂചനകൾ ഉണ്ട്.ഇൻഡി സഖ്യത്തിന്റെ ബ്ലോക്കിന്റെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടി ജെഡിയു അവകാശപെട്ടു കൊണ്ടിരിക്കവെയാണ് നിതീഷിന്റെ പ്രതികരണം എന്ന് ശ്രദ്ധേയമാണ്.

ഏപ്രിലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ആദ്യം കൂടിക്കാഴ്ച നടത്തിയും പിന്നീട് ഈ വർഷം മേയിൽ പട്‌നയിൽ നടന്ന സഖ്യത്തിന്റെ ആദ്യ യോഗത്തിന് ആതിഥേയത്വം വഹിച്ചും പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള നീക്കത്തിന് തുടക്കമിട്ടത് നിതീഷ് കുമാറാണെന്ന് അദ്ദേഹത്തിന്റെ പാർട്ടി വിശ്വസിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ഏറ്റവും യോഗ്യനായ വ്യക്തിയും

ഇൻഡി സഖ്യം അവരുടെ കഴിഞ്ഞ സമ്മേളനത്തിൽ കൊണ്ഗ്രെസ്സ് അധ്യക്ഷൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയിരിന്നു.

യോഗത്തിന് ശേഷമുള്ള സംയുക്ത വാർത്താസമ്മേളനം ഒഴിവാക്കികൊണ്ട് തന്റെ നീരസം തുറന്നു പ്രകടിപ്പിക്കാനും നിതീഷ് കുമാർ മറന്നില്ല.സഖ്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള ഓരോ പാർട്ടിക്കും സ്വന്തമായി പ്രധാനമന്ത്രി മോഹികൾ ഉള്ള സഖ്യമാണ് ഇൻഡി. അതുകൊണ്ട് തന്നെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബി ജെ പി യെ എതിരിടുക എന്നത് വിഷമകരം പോയിട്ട് സാധ്യം തന്നെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം

 

Tags: nitish kumardmk leadershindi rashtra bhasa
Share1
Tweet
SendShare

Latest stories from this section

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies