Thursday, May 22, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അവഗണിച്ചു; മനപ്പൂർവ്വം മാറ്റി നിർത്തി; മറ്റ് പാർട്ടിക്കാർ തല്ലിയപ്പോൾ സത്യനാഥൻ നോക്കി നിന്നുവെന്ന് അഭിലാഷ്

by Brave India Desk
Feb 24, 2024, 09:38 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: മനപ്പൂർവ്വം പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയതും അവഗണിച്ചതുമാണ് സത്യനാഥനോടുള്ള വൈരാഗ്യത്തിന് കാരണം ആയതെന്ന് പ്രതി അഭിലാഷ്. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. നിലവിൽ 14 ദിവസത്തേക്ക് അഭിലാഷിനെ റിമാൻഡ് ചെയ്തു.

കൊലപാതകത്തിന് പിന്നിൽ സത്യനാഥിനോടുള്ള പകയാണെന്ന് അഭിലാഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് ആരാഞ്ഞപ്പോഴാണ് പാർട്ടിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണെന്ന് വ്യക്തമായത്. പാർട്ടിയിൽ നിന്നും മനപ്പൂർവ്വം സത്യനാഥ് മാറ്റി നിർത്തി. അവഗണിച്ചു. ഇതിന് പുറമേ മറ്റ് പാർട്ടിക്കാർ മർദ്ദിച്ചപ്പോൾ സംരക്ഷിച്ചില്ല. ഇതെല്ലാം സത്യനാഥനോടുള്ള പകയ്ക്ക് കാരണം ആയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

Stories you may like

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം ഇന്നലെ രാത്രിയോടെയാണ് അഭിലാഷിനെ കോടതിയിൽ ഹാജരാക്കിയത്. കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുൻപിലായിരുന്നു ഹാജരാക്കിയത്. അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ഇതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

Tags: cpmkoyilandiabhilash
Share9TweetSendShare

Latest stories from this section

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

കൊല്ലപ്പെട്ട ദിവസവും കുഞ്ഞിനെ പീഡിപ്പിച്ചു,ഒന്നരവർഷമായുള്ള ക്രൂരത;അറസ്റ്റിലായത് അച്ഛന്റെ സഹോദരൻ

Discussion about this post

Latest News

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

രക്തമല്ല എന്റെ സിരകളിൽ തിളയ്ക്കുന്നത് സിന്ദൂരം, സിന്ദൂരം വെടിമരുന്നാകുമ്പോൾ എന്ത് സംഭവിക്കുമെന്ന് ശത്രുക്കൾ കണ്ടു; കൊടുങ്കാറ്റായി നരേന്ദ്രമോദി

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള ഐഎസ്‌ഐ പദ്ധതി തകർത്തു;ചാരൻ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies