Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അവരെ കൊലയ്ക്ക് കൊടുത്തത് ആര്?; അമിത് ഷാ പറഞ്ഞത് സത്യമെങ്കിൽ വായനാട്ടിലെ ഹത്യഭാഗ്യരുടെ ഓർമ്മകളുടെ മുന്നിൽ നാം മാപ്പ് പറയണം

by Brave India Desk
Aug 5, 2024, 02:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് കേന്ദ്രസർക്കാർ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങളെ പുകഴ്ത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വയനാട്ടിലെ ദുരന്തത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ ഇതെല്ലാം പറയുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശക്തിധരന്റെ പ്രതികരണം. വയനാട്ടിലെ ദുരന്തത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഓരോ സർക്കാരും ഓരോ കാലത്ത് എന്തൊക്കെ ചെയ്തു എന്നതിൽ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ മാർക്ക് ചെല്ലുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാവുമെന്ന് ശക്തിധരൻ പറഞ്ഞു. അതുകൊണ്ടാണ് പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തെ പുകഴ്ത്തിയത്. അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം വായിക്കാൻ ഇടയായി. അദ്ദേഹം അപ്പറഞ്ഞത് സത്യമാണെങ്കിൽ നമ്മൾ മാപ്പ് പറയണം. അവരെ കൊലയ്ക്ക് കൊടുത്തത് ആരാണ്. അമിത് ഷായുടെ പ്രസംഗം ക്ഷമയോടെ കേൾക്കുക. എന്നിട്ട് തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മറ്റേതോ ഗ്രഹത്തിൽ
കഴിയുന്ന 221
പ്രാണനുകളോട്!
ഞാനൊരു ബിജെപി ഭക്തനോ ആ പാർട്ടിയുടെ ആശയസംഹിതകളോട് ഏതെങ്കിലും തരത്തിൽ ആഭിമുഖ്യം പുലർത്തുന്നയാളോ അല്ല എന്നത് തുറന്ന് തന്നെ പറയട്ടെ. എന്നാൽ എനിക്ക് പക്ഷമുണ്ട്, പക്ഷപാതമുണ്ട്. അത് ജനപക്ഷമാണ്.

എന്നാൽ വയനാട് മഹാദുരന്തം എന്റെയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ് .
ദുരന്തനിവാരണത്തിൽ ഓരോ സർക്കാരും ഓരോ കാലത്ത് എന്തൊക്കെ ചെയ്തു എന്നതിൽ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ മാർക്ക് ചെല്ലുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാവും എന്നതിൽ രണ്ടഭിപ്രായത്തിന് കാര്യമില്ല. ഇപ്പോഴുണ്ടായ വയനാട് ദുരന്തം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായിവിജയൻ ഇന്നലെ പ്രസംഗിച്ചതും വേറിട്ട അനുഭവമാണ്. ചിലപ്പോൾ സ്വന്തം പരിമിതികൊണ്ടാണോ അങ്ങിനെ പറയേണ്ടിവന്നത് എന്നത് എനിക്കറിയില്ല.

എന്തായാലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമണ്ടിൽ സമചിത്തത കൈവിടാതെ ഒരുമണിക്കൂറോളം സമയം നടത്തിയ പ്രസംഗം വള്ളി പുള്ളി വിടാതെ വായിക്കാനിടയായി. അതിന്റെ പൂർണ്ണരൂപം മലയാളത്തിൽ യുടുബിൽ ഉണ്ട്. അതിലെ പ്രസക്തഭാഗത്തിന്റെ നാലിലൊന്നെങ്കിലും സത്യമെങ്കിൽ വായനാട്ടിലെ ഹത്യഭാഗ്യരുടെ ഓർമ്മകളുടെ മുന്നിൽ നമ്മൾ മാപ്പ് പറയണം. അവരെ കൊലയ്ക്ക് കൊടുത്തത് ആരാണ്? വെളുക്കചിരിച്ചിട്ടു കാര്യമില്ല. ഇത് എന്ത് ക്രൂരതയാണ്? മാപ്പാർഹിക്കാത്ത സാഡിസം?
ഞാൻ വിധികർത്താവ് ആകുന്നില്ല. അമിത് ഷായുടെ പ്രസംഗം ക്ഷമയോടെ കേൾക്കുക. എന്നിട്ട് സ്വയം തീരുമാനങ്ങൾ എടുക്കുക. പ്രസംഗം ലഭിക്കുന്ന ലിങ്ക് ഇതോടൊപ്പം . ഒരു ആഭ്യർഥനമാത്രം എന്നെ സംഘി ആക്കരുതേ

Tags: amith shaG Sakthidharan
Share1TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies