Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

34 വർഷങ്ങൾക്ക് മുൻപ് 20 രൂപ കൈക്കൂലി വാങ്ങി ; പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി

by Brave India Desk
Sep 6, 2024, 07:36 pm IST
in News, India
Share on FacebookTweetWhatsAppTelegram

പാട്ന : 34 വർഷങ്ങൾക്കു മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി. ബീഹാറിലെ സഹർസയിലാണ് സംഭവം നടന്നത്. 1990ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാൽ വർഷങ്ങളോളം പ്രതി കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉടൻതന്നെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

1990 മെയ് 6 ന് സഹർസ റെയിൽവേ പ്ലാറ്റ്‌ഫോമിൽ പച്ചക്കറി വിൽക്കുന്ന ഒരു സ്ത്രീയിൽ നിന്ന് ഹവിൽദാർ സുരേഷ് പ്രസാദ് സിംഗ് 20 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അന്നത്തെ സഹർസ റെയിൽവേ സ്റ്റേഷൻ ഓഫീസറും പോലീസ് സംഘവും ചേർന്ന് പ്രതിയായ ഹവിൽദാറിനെ 1990 മെയ് 6 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂണിഫോമിൽ ഡ്യൂട്ടിയിലിരിക്കെ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ പിന്നീട് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയും ചെയ്തു.

Stories you may like

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

എന്നാൽ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയശേഷം ഹവീൽദാർ സുരേഷിനെ പിന്നീട് കോടതി കണ്ടിട്ടേയില്ല. കോടതി രേഖകളിൽ വ്യാജ വിലാസം നൽകിയതുമൂലം കോടതിയിൽ നിന്നും അയക്കുന്ന സമൻസുകൾ കൈപ്പറ്റാതെയാണ് വർഷങ്ങളോളം സുരേഷ് കോടതിയെ കബളിപ്പിച്ചത്. ഒടുവിൽ പ്രതിയെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ആണ് ഇപ്പോൾ കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

ലഖിസരായി ജില്ലയിലെ ബർഹിയയിലെ ബിജോയ് ഗ്രാമത്തിലാണ് താമസിക്കുന്നതെങ്കിലും സഹർസയിലെ മഹേഷ്ഖുന്ത് എന്നായിരുന്നു അറസ്റ്റിലായ ഹവിൽദാർ സുരേഷ് സിംഗ് അന്ന് കോടതിയിൽ വിലാസം നൽകിയിരുന്നത്. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം സുരേഷ് സിംഗ് കോടതിയിൽ എത്തിയിരുന്നില്ല. സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നപ്പോൾ, 1999-ൽ കോടതി ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ജപ്തി ഉത്തരവും പുറപ്പെടുവിച്ചെങ്കിലും ഇദ്ദേഹത്തെ എവിടെയും കണ്ടെത്താനായില്ല. ഇതോടെയാണ് കോടതി ഇയാളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സംസ്ഥാന ഡിജിപിക്ക് തന്നെ നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags: bihar34 year old bribe case
Share4TweetSendShare

Latest stories from this section

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

Discussion about this post

Latest News

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

നീയൊക്കെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഇതൊരു അവധിക്കാലമല്ല; പ്രമുഖരെ കൊട്ടി ഗംഭീറിന്റെ അഭിപ്രായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies