Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ശരീരത്തിൽ വഹിക്കുന്നത് കൊടും വിഷം; ലോകം തന്നെ ഇല്ലാതാക്കും; ഇവൻ വെറും തവളയല്ല, അമേരിക്കയിൽ നിന്നെത്തിയ അധിനിവേശ ജീവി

by Brave India Desk
Oct 13, 2024, 02:57 pm IST
in International, Lifestyle
Share on FacebookTweetWhatsAppTelegram

ഒരു സ്ഥലത്ത് നിന്നും വന്ന് മറ്റൊരു സ്ഥലത്ത് വസിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന ജീവികളെയും സസ്യങ്ങളെയുമാണ് അധിനിവേശ സ്പീഷീസുകൾ ജീവികൾ എന്നെല്ലാം പറയുന്നത്. ഇവയിൽ ചിലത് ഒരു പ്രദേശത്തെ തന്നെ വ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നായി മാറാറുണ്ട്.

അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിനാശകാരികളായ അധിനിവേശ ജീവികളിൽ മുൻനിരയിലാണ് തവളയിനങ്ങളായ കേൻ ടോഡുകൾ. കനത്ത വിഷം ശരീരത്തിൽ വഹിക്കുന്ന ഈ തവളയിനങ്ങളുടെ ജന്മനാട് അമേരിക്കൻ വൻകരകളിൽ പെറു മുതൽ ടെക്‌സസ് വരെയുള്ള േേഖലകളാണ്. എന്നാൽ, 18-ാം നൂറ്റാണ്ടിൽ കപ്പൽ വഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൻകരകളിൽ നിന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായി എത്തപ്പെട്ട ഇവ, ഓസ്‌ട്രേലിയ, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.

Stories you may like

ആൻഡമാന് പിന്നാലെ ‘സമുദ്ര മന്ഥൻ’; കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലേക്ക് എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ച് ഭാരതം

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം ; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ആറിഞ്ചോളം വലിപ്പം വയ്ക്കുന്ന കേൻ ടോഡുകൾ മഞ്ഞ, ബ്രൗൺ എന്നീ നിറങ്ങളിലാണ് കാണപ്പെടാറ്. എന്തെങ്കിലും അപകടാവസ്ഥ വരുമ്പോൾ തലയുടെ പിന്നിൽ നിന്നും പാൽ പോലെയുള്ള ഒരു വിഷവസ്തു പുറപ്പെടുവിക്കുന്നു. മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ സകല ജീവികൾക്കും അപകടമുണ്ടാക്കുന്നതാണ് ഈ വിഷവസ്തു.

ഒസ്‌ട്രേലിയയിൽ കരിമ്പ് കർഷകർ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ഈയിനം തവളകെള രാജ്യത്ത് കൊണ്ടുവന്നതെന്നും പറയപ്പെടുന്നുണ്ട്. കരിമ്പ് കൃഷിെയ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ജീവികളെ ഇല്ലാതാക്കാനായി കൊണ്ടുവന്ന ഈ തവളകൾ പിന്നീട് പരിസ്ഥിതിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയായിരുന്നു.

വിനോദവളർത്തലിന് വേണ്ടിയാണ് തായ്‌വാനിലും ഇവയെ എത്തിച്ചതെന്ന് പറയുന്നു. എന്നാൽ, ഇവ തായ്‌വാന്റെ പരിസ്ഥിതിയിൽ പെറ്റ് പെരുകുകയും തായ്‌വാനിൽ അപകടകരമായ അവസ്ഥയിൽ എത്തിക്കുകയായിരുന്നു. ഇവിടെ ടോഡ് തവളകൾക്ക് ശത്രുക്കളോ വേട്ടക്കാരോ ഇല്ലാത്തതുകൊണ്ട് തന്നെ ഇവിടെ ഇവ പെറ്റുപെരുകുകയാണ് ഉണ്ടായത്. മറ്റുള്ള തവളകളെ അപേക്ഷിച്ച് ഇവയുടെ പ്രജനനം കൂടുതലാണ്.

Tags: cane toadsfrogs
Share4TweetSendShare

Latest stories from this section

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

സമാധാന ദൂതനാകാൻ പാക് സൈനിക മേധാവി; സ്വന്തം രാജ്യം കത്തുമ്പോൾ അസിം മുനീറിന്റെ വിദേശയാത്രകൾക്കെതിരെ പ്രതിഷേധം; ആക്രമണങ്ങളിൽ വിറച്ച് പാകിസ്താൻ!

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

Discussion about this post

Latest News

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

19-ാം വയസ്സിൽ ഐഐടി കാൺപൂരിൽ ജോലി; സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി ഇനി സൈബർ പ്രതിരോധ നിരയിൽ

19-ാം വയസ്സിൽ ഐഐടി കാൺപൂരിൽ ജോലി; സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി ഇനി സൈബർ പ്രതിരോധ നിരയിൽ

ആൻഡമാന് പിന്നാലെ ‘സമുദ്ര മന്ഥൻ’; കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലേക്ക് എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ച് ഭാരതം

ആൻഡമാന് പിന്നാലെ ‘സമുദ്ര മന്ഥൻ’; കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലേക്ക് എണ്ണ പര്യവേക്ഷണം വ്യാപിപ്പിച്ച് ഭാരതം

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം ; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം ; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

സ്വന്തമായി പ്രധാനമന്ത്രിയും കൊടിയുമുണ്ട്, പക്ഷേ അധികാരം പൂജ്യം! പാക് അധിനിവേശ കശ്മീരിലെ വ്യാജ സ്വാതന്ത്ര്യത്തിന്റെ കള്ളക്കളി പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies