Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഇന്ത്യ കണ്ട എക്കാലത്തെയും പണക്കാരൻ അംബാനിയോ അദാനിയോ അല്ല…പേപ്പർവെയ്റ്റായി 1000 കോടിയുടെ വജ്രം,അറുപിശുക്കൻ;ആസ്തിക്കണക്കെടുത്താൽ തലചുറ്റും

by Brave India Desk
Dec 16, 2024, 12:43 pm IST
in News, Special, India
Share on FacebookTweetWhatsAppTelegram

സമൃദ്ധിയുടെയും സമ്പത്തിന്റെയും ചരിത്രമാണ് അഖണ്ഡഭാരതത്തിന് പറയാനുള്ളത്. ഈ അളവറ്റ സമ്പത്ത് തന്നെയായിരുന്നു വിദേശശക്തികളെ ഇങ്ങോട്ടേക്ക് ആകർഷിച്ചതും. ഇന്ത്യയിലെ സമ്പന്നരുടെ പേരുകൾ ആലോചിക്കുമ്പോൾ നമ്മുടെയൊക്കെ മനസിൽ ആദ്യം വരുന്ന പേരുകൾ മുകേഷ് അംബാനി,അദാനി,അന്തരിച്ച വ്യവസായി രത്തൻ ടാറ്റ എന്നിവരൊക്കെ ആയിരിക്കും. 21ാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട പണക്കാർ ഇവരൊക്കെ തന്നെ ആണെങ്കിലും സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും സമ്പന്നായ വ്യക്തി ഇവരാരുമല്ല.

മിർ ഉസ്മാൻ അലി ഖാൻ എന്ന വ്യക്തിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 1889 ൽ ജനിച്ച ഇദ്ദേഹം ഹൈദരാബാദ് പ്രിൻസി സ്റ്റേറ്റിന്റെ അവസാന നിസാമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു അത്. 19,10,987 കോടി (230 ബില്യൺ ഡോളർ) ആസ്തി അക്കാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെയും, സമ്പന്നനുമായ ശതകോടീശ്വരൻ ഇദ്ദേഹമാണത്രേ.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ടൈംസ് മാഗസിൻ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി യുഎസ് ജിഡിപിയുടെ 2 ശതമാനത്തോളമായിരുന്നു. വജ്രങ്ങളുടെ ഏക വിതരണക്കാരായ ഗോൽക്കൊണ്ട ഖനി ആയിരുന്നു അദ്ദേഹത്തിന്റെ വരുമാന സ്രോതസ്. ആഡംബരത്തിന്റെ അവസാനവാക്കായിരുന്നു ഇയാൾ. പേപ്പർവെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത് ഇന്ന് ആയിരം കോടിരൂപ മതിപ്പുവരുന്ന ജേക്കബ് ഡയമണ്ടായിരുന്നു. 50 റോൾസ് റോയ്‌സ് കാറുകളും സ്വന്തമായിട്ടുണ്ടായിരുന്നു. സ്വകാര്യ എയർലൈൻ,400 ദശലക്ഷം പൗണ്ടിന്റെ ആഭരണങ്ങൾ,100 ദശലക്ഷം പൗണ്ട് സ്വർണം എന്നിവയും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ടായിരുന്നു.

കോഹിനൂർ, ഹോപ്പ്, ദര്യ-ഇ നൂർ, നൂർ-ഉൽ-ഐൻ, പ്രിൻസി, റീജന്റ്, വിറ്റൽസ്ബാക്ക് വജ്രങ്ങൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള നിരവധി വജ്രങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇത്രവലിയ സമ്പന്നായിട്ട് കൂടി അറുപിശുക്കനായിരുന്നു ഇയാൾ. വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു ഇയാൾ സ്വന്തം മുറി വൃത്തിയാക്കിയിരുന്നത്. മിർ ഉസ്മാൻ അലി ഖാൻ ഒരു ബ്രിട്ടൺ വിശ്വസ്തനായിരുന്നു. വിഭജന സമയത്ത് ഒന്നുകിൽ പാകിസ്ഥാനിൽ ചേരാനോ അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യം ഭരിക്കാനോ അദ്ദേഹം ആഗ്രഹിച്ചു

 

Tags: moneyrichrichest man in indiarichest man in the india mir ali usmanrichest man in the indiamir ali usman
Share1TweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies