കൊച്ചി: കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍ ബൈലോ ഹാജരാക്കണമെന്ന് ഹൈക്കോടതി. 2000 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. ബാങ്കിംഗ് റഗുലേഷന് നിയമം പരിഷ്ക്കരിച്ചത് മുതലുള്ള പ്രവര്‍ത്തനമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ക്ക് എതിരെ നിലപാടെടുത്തു. സംഘങ്ങളെ ധനകാര്യസ്ഥാപനങ്ങളായി കാണാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post