Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘ജയ്ഷെ മുഹമ്മദ്‌ ആസ്ഥാനം പിടിചെടുത്തിട്ടില്ല ; ഏറ്റെടുത്തത് മദ്രസ’ – മുന്‍ അവകാശവാദങ്ങളില്‍ നിന്നും മലക്കം മറിഞ്ഞ് പാക്കിസ്ഥാന്‍

by Brave India Desk
Feb 24, 2019, 12:18 pm IST
in International
Share on FacebookTweetWhatsAppTelegram

പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജയ്ഷെ മുഹമ്മദ്‌ ഭീകരസംഘടനയുടെ ആസ്ഥാനമന്ദിരം പിടിചെടുതെന്ന അവകാശവാദത്തിന് പിന്നാലെ നിലപാട് മാറ്റി പാക്കിസ്ഥാന്‍ .

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

പാക് പഞ്ചാബിലെ ബഹവല്‍പൂരിലുള്ള ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അതിനു ജയ്ഷെ മുഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ വാദം . പഞ്ചാബ് സര്‍ക്കാര്‍ ഏറ്റെടുത്ത മദ്രസ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം എന്ന് പറയുന്നത് ഇന്ത്യയുടെ പ്രചരണം മാത്രമാണെന്ന് പാക് മന്ത്രി ഫവദ് ചൗധരി പറഞ്ഞു .

കഴിഞ്ഞ ദിവസം 600 വിദ്യാര്‍ഥികളും 70 അധ്യാപകരും മദ്രസയും മോസ്കും അടങ്ങുന്ന ക്യാമ്പസ് പാക്‌ സര്‍ക്കാര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . എന്നാല്‍ ഈ മദ്രസയ്ക്ക് ജയ്ഷെ മുഹമ്മദ്‌ സംഘടനയുമായോ തീവ്രവാദപ്രവര്‍ത്തനങ്ങളുമായോ ബന്ധമില്ലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി . ജയ്ഷെ മുഹമ്മദിനെ കുറിച്ചോ തലവന്‍ മസൂദ് അസറിനെക്കുറിച്ചോ തങ്ങള്‍ക്ക് അറിവില്ലെന്ന് മദ്രാസിലെ കുട്ടികളും അധ്യാപകരും പറഞ്ഞതായിട്ടാണ് ഇപ്പോള്‍ ലഭിക്കുന്ന മാധ്യമ റിപ്പോര്‍ട്ട് .

വെള്ളിയാഴ്ച ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തെന്നും ക്യാംപസിന്‍റെ ഭരണം ഒരു അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കിയെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു . യു.എന്‍ സുരക്ഷാ കൌണ്‍സിലില്‍ പുല്‍വാമ ആക്രമണത്തെ അപലപിച്ചതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു പാക് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത് . ഇതിനു കടകവിരുദ്ധമാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ വിശദീകരണം .

അഗോളതലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെയുള്ള സമ്മര്‍ദം ശക്തമാക്കിയിരുന്നു . ഇന്ത്യയുടെ നിലപാടിനെ യു.എസ് അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ പിന്തുണയും നല്‍കി . ഇതിനു പുറമേ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഭീകരാക്രമണത്തെ ജയ്ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞു അപലപിച്ചതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഭീകരവാദസംഘടനകള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് സംബന്ധിച്ച നിരീക്ഷണം നടത്തുന്ന എഫ്.ടി.എഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താനും തീരുമാനമെടുത്തിരുന്നു .

Tags: masood azhar
Share37TweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies