Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശിരസ്സിലെ കൊഞ്ച് ഹൃദയം , കാല്പനികതയും കാരുണ്യവും ചാലിച്ച കവിത , കാവ്യപ്രപഞ്ചത്തിൽ സ്വന്തമായി ഇടം കണ്ടെത്തി ജി.സുധാകരൻ ; ഒരു ഇടതു നിരൂപണം

by Brave India Desk
Jan 12, 2021, 07:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചുരുക്കം കവിതകൾ കൊണ്ടുതന്നെ അനുവാചക ഹൃദയത്തിലും കാവ്യകൈരളിയിലും ലബ്ധപ്രതിഷ്ഠ നേടിയ കവിയാണ് മന്ത്രി ജി.സുധാകരൻ. രാഷ്ട്രീയപരമായ തിരക്കുകൾ ഏറെയുണ്ടെങ്കിലും കാവ്യസപര്യയ്ക്കായി ചെറിയൊരു സമയമെങ്കിലും മാറ്റി വയ്ക്കാൻ അദ്ദേഹം ശ്രമിക്കാറുള്ളത് അനുവാചകരുടെ ഭാഗ്യമാണെന്ന് തന്നെ പറയണം.

ഒബാമയെക്കുറിച്ച് ആരാണ് നീ ഈ ഒബാമ എന്റെ താരാട്ടു പാട്ടിന്റെ ഈണമാണോ എന്ന് തുടങ്ങുന്ന കവിത രചിച്ച അതേ സുധാകരൻ തന്നെയാണ് ‌ഭീരുവാണീയൊബാമ എന്ന് ലാദനെ പ്രകീർത്തിച്ച് പാടിയത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അതിനി കവിതയിലായാലും മാറ്റം വരുത്തുമെന്നുള്ള നിശ്ചയദാർഢ്യമാണ് ആ കവിതയിൽ നമ്മൾ കണ്ടത്. ആഴിത്തടത്തിൽ ജ്വലിക്കുന്ന ബിൻലാദന്റെ ആത്മാവിനെ ആഴി ജ്വലിപ്പിക്കുന്നതിനോട് ഉപമിച്ച് അതു താനല്ലയോ ഇത് എന്ന മനോഹരമായ ഉത്പ്രേക്ഷ നൽകിയതിലൂടെ കവിയുടെ ഭാവന എത്ര ഉദാത്തമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ബിൻ ലാദന്റെ ആത്മാവിലെ ആഴി കത്തി അത് ആകാശമെത്തുന്ന ഒരു കാലമെത്തുമോ എന്ന് കവി പ്രതീക്ഷയോടെ ചോദിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും അനുവാചക ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ച അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കവിതയാണ് പൂച്ച. കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന മലയാളം സിനിമാ പാട്ടിനോട് കിടപിടിക്കുന്ന പൂച്ചേ പൂച്ചേ മണൽക്കാട്ടിൽ കഴിഞ്ഞ നീ വീട്ടിൽ വന്നതെന്തേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അക്കാലത്ത് ഹിറ്റായത്. കവിത മനസ്സിലാകാതെ അരസികന്മാർ പരിഹസിച്ചപ്പോഴും സ്വതസിദ്ധമായ ശൈലിയിലാണ് കവി അതിനെ നേരിട്ടത്. പൂച്ച ഒരു ഫിലോസഫിക്കൽ കവിതയാണെന്നും യുഗങ്ങളെ നോക്കിയിരിക്കുന്ന പൂച്ച എന്ന വരി പലതിന്റെയും പ്രതീകമാണെന്നും ജി.സുധാകരൻ വ്യക്തമാക്കി. അതോടെ കവിതമനസ്സിലാക്കാത്തവർ നാവടക്കി.

ഉറക്കമില്ലാതെ ഈ ലോകത്ത് ജീവിക്കുന്നവരുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടിയ ഉറങ്ങണം എനിക്കുറങ്ങണം എന്ന കവിതയും ശ്രദ്ധേയമായി. ഉറങ്ങാൻ കിടക്കുമ്പോൾ ഉണർന്നു പോകുന്നു. പറന്നു പോകുന്ന ഉറക്കത്തിന്റെ പിറകേ പറന്നെത്തുവാനൊട്ട് കഴിയുന്നതുമില്ല. ഉറക്കമില്ലാതെ അലയുന്ന മനുഷ്യജന്മങ്ങളുടെ ഭാഗത്ത് നിന്നാണ് കവി ഈ വരികൾ എഴുതിയതെന്ന് നിസ്സംശയം പറയാം. എറ്റവും അവസാനം ഇതൊക്കെ എന്താവുമോ ആവോ എന്ന് സംശയം പ്രകടിപ്പിക്കുന്ന നിസ്സഹായനായ കവിയേയും കവിതയിൽ കണ്ടെത്താൻ കഴിയും.

അദ്ദേഹത്തിന്റെ ഇത്തരം കവിതകളിൽ ഏറ്റവും അവസാനമെത്തിയ ശിരസ്സിലെ കൊഞ്ചു ഹൃദയം പ്രപഞ്ച സത്യവും ശാസ്ത്രവും ചേർന്ന ഒരു കവിതയാണ്. കൊഞ്ചിന്റെ തലയിലാണ് ഹൃദയമെന്ന സത്യം ഒരു കവിതയിലൂടെ പറഞ്ഞു കൊടുക്കുകയാണ് കവി. കൊഞ്ചിനെ മനുഷ്യർ ഉണക്കുമ്പോൾ തലയിലെ ഹൃദയവും ഉണങ്ങുന്നു. ഹൃദയമില്ലാത്ത മനുഷ്യരുടെ പ്രവൃത്തിയിൽ കവിയുടെ ദുഖമാണ് ഈ വരികളിൽ കോറിയിട്ടിരിക്കുന്നത്.

ഉണക്കക്കൊഞ്ച് പച്ചമാങ്ങ ചേർത്ത് ഭുജിക്കുന്നത് ആലോചിക്കുമ്പോൾ സ്വന്തം ഹൃദയം പൊടിഞ്ഞു പോകുന്നതു പോലെ ഒരു വേദന കവിയുടെ വരികളിൽ കാണുന്നുണ്ട്. മാനവൻ ബുദ്ധി തേടുന്നത് പാവം കൊഞ്ചിനെ ചുട്ടു തല്ലി തിന്നാനാണെന്നുള്ള നിരർത്ഥകതയും അദ്ദേഹം കവിതയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊഞ്ചിന്റെ ദുർവിധി തന്നെയാണ് ഒടുവിൽ തനിക്കും വരുക എന്ന ലോക സത്യവും അദ്ദേഹം മനുഷ്യനെ മനസ്സിലാക്കിക്കൊടുക്കുന്നു.

മനുഷ്യമനസ്സിന്റെ അബോധതലങ്ങളും കൊഞ്ചിന്റെ തലയിലെ ഹൃദയവും തമ്മിൽ ചേർത്ത് പൊടിക്കുന്ന അനുഭവമാണ് അനുവാചകരിൽ ജി സുധാകരന്റെ കൊഞ്ച് കവിത ഉണ്ടാക്കുന്നത്. ദയവായി അങ്ങ് ഇനി കവിത എഴുതരുതെന്ന കവിതയറിയാത്തവരുടെ അപേക്ഷകളെ നിഷ്കരുണം തള്ളിക്കളഞ്ഞ് മാനവികതയുടെ ആർക്കും മനസ്സിലാകാത്ത സങ്കൽപ്പങ്ങളിലേക്ക് ഉയർന്ന് വീണ്ടും വീണ്ടും എഴുതുകയാണ് ജി . സുധാകരനെന്ന കവി.

Tags: sudhakaran
Share7TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies