Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശിരസ്സിലെ കൊഞ്ച് ഹൃദയം , കാല്പനികതയും കാരുണ്യവും ചാലിച്ച കവിത , കാവ്യപ്രപഞ്ചത്തിൽ സ്വന്തമായി ഇടം കണ്ടെത്തി ജി.സുധാകരൻ ; ഒരു ഇടതു നിരൂപണം

by Brave India Desk
Jan 12, 2021, 07:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ചുരുക്കം കവിതകൾ കൊണ്ടുതന്നെ അനുവാചക ഹൃദയത്തിലും കാവ്യകൈരളിയിലും ലബ്ധപ്രതിഷ്ഠ നേടിയ കവിയാണ് മന്ത്രി ജി.സുധാകരൻ. രാഷ്ട്രീയപരമായ തിരക്കുകൾ ഏറെയുണ്ടെങ്കിലും കാവ്യസപര്യയ്ക്കായി ചെറിയൊരു സമയമെങ്കിലും മാറ്റി വയ്ക്കാൻ അദ്ദേഹം ശ്രമിക്കാറുള്ളത് അനുവാചകരുടെ ഭാഗ്യമാണെന്ന് തന്നെ പറയണം.

ഒബാമയെക്കുറിച്ച് ആരാണ് നീ ഈ ഒബാമ എന്റെ താരാട്ടു പാട്ടിന്റെ ഈണമാണോ എന്ന് തുടങ്ങുന്ന കവിത രചിച്ച അതേ സുധാകരൻ തന്നെയാണ് ‌ഭീരുവാണീയൊബാമ എന്ന് ലാദനെ പ്രകീർത്തിച്ച് പാടിയത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അതിനി കവിതയിലായാലും മാറ്റം വരുത്തുമെന്നുള്ള നിശ്ചയദാർഢ്യമാണ് ആ കവിതയിൽ നമ്മൾ കണ്ടത്. ആഴിത്തടത്തിൽ ജ്വലിക്കുന്ന ബിൻലാദന്റെ ആത്മാവിനെ ആഴി ജ്വലിപ്പിക്കുന്നതിനോട് ഉപമിച്ച് അതു താനല്ലയോ ഇത് എന്ന മനോഹരമായ ഉത്പ്രേക്ഷ നൽകിയതിലൂടെ കവിയുടെ ഭാവന എത്ര ഉദാത്തമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

Stories you may like

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബിൻ ലാദന്റെ ആത്മാവിലെ ആഴി കത്തി അത് ആകാശമെത്തുന്ന ഒരു കാലമെത്തുമോ എന്ന് കവി പ്രതീക്ഷയോടെ ചോദിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും അനുവാചക ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ച അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കവിതയാണ് പൂച്ച. കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന മലയാളം സിനിമാ പാട്ടിനോട് കിടപിടിക്കുന്ന പൂച്ചേ പൂച്ചേ മണൽക്കാട്ടിൽ കഴിഞ്ഞ നീ വീട്ടിൽ വന്നതെന്തേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അക്കാലത്ത് ഹിറ്റായത്. കവിത മനസ്സിലാകാതെ അരസികന്മാർ പരിഹസിച്ചപ്പോഴും സ്വതസിദ്ധമായ ശൈലിയിലാണ് കവി അതിനെ നേരിട്ടത്. പൂച്ച ഒരു ഫിലോസഫിക്കൽ കവിതയാണെന്നും യുഗങ്ങളെ നോക്കിയിരിക്കുന്ന പൂച്ച എന്ന വരി പലതിന്റെയും പ്രതീകമാണെന്നും ജി.സുധാകരൻ വ്യക്തമാക്കി. അതോടെ കവിതമനസ്സിലാക്കാത്തവർ നാവടക്കി.

ഉറക്കമില്ലാതെ ഈ ലോകത്ത് ജീവിക്കുന്നവരുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടിയ ഉറങ്ങണം എനിക്കുറങ്ങണം എന്ന കവിതയും ശ്രദ്ധേയമായി. ഉറങ്ങാൻ കിടക്കുമ്പോൾ ഉണർന്നു പോകുന്നു. പറന്നു പോകുന്ന ഉറക്കത്തിന്റെ പിറകേ പറന്നെത്തുവാനൊട്ട് കഴിയുന്നതുമില്ല. ഉറക്കമില്ലാതെ അലയുന്ന മനുഷ്യജന്മങ്ങളുടെ ഭാഗത്ത് നിന്നാണ് കവി ഈ വരികൾ എഴുതിയതെന്ന് നിസ്സംശയം പറയാം. എറ്റവും അവസാനം ഇതൊക്കെ എന്താവുമോ ആവോ എന്ന് സംശയം പ്രകടിപ്പിക്കുന്ന നിസ്സഹായനായ കവിയേയും കവിതയിൽ കണ്ടെത്താൻ കഴിയും.

അദ്ദേഹത്തിന്റെ ഇത്തരം കവിതകളിൽ ഏറ്റവും അവസാനമെത്തിയ ശിരസ്സിലെ കൊഞ്ചു ഹൃദയം പ്രപഞ്ച സത്യവും ശാസ്ത്രവും ചേർന്ന ഒരു കവിതയാണ്. കൊഞ്ചിന്റെ തലയിലാണ് ഹൃദയമെന്ന സത്യം ഒരു കവിതയിലൂടെ പറഞ്ഞു കൊടുക്കുകയാണ് കവി. കൊഞ്ചിനെ മനുഷ്യർ ഉണക്കുമ്പോൾ തലയിലെ ഹൃദയവും ഉണങ്ങുന്നു. ഹൃദയമില്ലാത്ത മനുഷ്യരുടെ പ്രവൃത്തിയിൽ കവിയുടെ ദുഖമാണ് ഈ വരികളിൽ കോറിയിട്ടിരിക്കുന്നത്.

ഉണക്കക്കൊഞ്ച് പച്ചമാങ്ങ ചേർത്ത് ഭുജിക്കുന്നത് ആലോചിക്കുമ്പോൾ സ്വന്തം ഹൃദയം പൊടിഞ്ഞു പോകുന്നതു പോലെ ഒരു വേദന കവിയുടെ വരികളിൽ കാണുന്നുണ്ട്. മാനവൻ ബുദ്ധി തേടുന്നത് പാവം കൊഞ്ചിനെ ചുട്ടു തല്ലി തിന്നാനാണെന്നുള്ള നിരർത്ഥകതയും അദ്ദേഹം കവിതയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊഞ്ചിന്റെ ദുർവിധി തന്നെയാണ് ഒടുവിൽ തനിക്കും വരുക എന്ന ലോക സത്യവും അദ്ദേഹം മനുഷ്യനെ മനസ്സിലാക്കിക്കൊടുക്കുന്നു.

മനുഷ്യമനസ്സിന്റെ അബോധതലങ്ങളും കൊഞ്ചിന്റെ തലയിലെ ഹൃദയവും തമ്മിൽ ചേർത്ത് പൊടിക്കുന്ന അനുഭവമാണ് അനുവാചകരിൽ ജി സുധാകരന്റെ കൊഞ്ച് കവിത ഉണ്ടാക്കുന്നത്. ദയവായി അങ്ങ് ഇനി കവിത എഴുതരുതെന്ന കവിതയറിയാത്തവരുടെ അപേക്ഷകളെ നിഷ്കരുണം തള്ളിക്കളഞ്ഞ് മാനവികതയുടെ ആർക്കും മനസ്സിലാകാത്ത സങ്കൽപ്പങ്ങളിലേക്ക് ഉയർന്ന് വീണ്ടും വീണ്ടും എഴുതുകയാണ് ജി . സുധാകരനെന്ന കവി.

Tags: sudhakaran
Share7TweetSendShare

Latest stories from this section

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies